Don't Miss!
- Lifestyle നാല്‍പ്പതുകളിലെ ഗര്‍ഭധാരണം: സ്ത്രീകളറിയേണ്ട അപകടങ്ങള്‍
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- News തിരുവനന്തപുരത്ത് വോട്ടിംഗ് മെഷീനുകളിൽ തകരാർ എന്ന് വ്യാജവാർത്ത: ജില്ലാ കളക്ടർക്ക് പരാതി
- Automobiles ചലാൻ കിട്ടിയത് വൈകിയാണെന്ന് കരുതി സമാധാനിക്കാൻ വരട്ടെ, എംവിഡി മാമൻമാർ പറയുന്നത് കേട്ടോ
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
പ്രിയദര്ശന് ചിത്രത്തില്‍ ജൂനിയര്‍ ബച്ചന്
അഭിഷേക് ബച്ചനാണ് ചിത്രത്തിലെ നായകന്. നായിക ദീപിക പദുക്കോണും. നായികയുമായെത്തുന്നു.അറബിയും ഒട്ടകവും ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും ബോളിവുഡില്‍ പ്രിയദര്ശന് മാസ്റര്‍ ഡയറക്ടര്‍ തന്നെ.മലയാളത്തിലെ സൂപ്പര്‍ഹിറ്റ് മേക്കര്‍ക്ക് ഹിന്ദി തന്നെയാണ് നല്ലത്.
മലയാളത്തില്‍ വര്‍ഷങ്ങള്‍ക്കുശേഷവും പഴയ പാറ്റേണില്‍ ചെയ്ത അറബിയെ ജനങ്ങള്‍ നിഷ്കരുണം കൈയ്യൊഴിഞ്ഞു. സൂപ്പര്‍സ്റ്റാറും സൂപ്പര്ഡയറക്ടറും ഒന്നിച്ചതുകൊണ്ട് മാത്രം മലയാളി പ്രേക്ഷകര്‍ അംഗീകരിച്ചുതരണമെന്നില്ല.കാമ്പുള്ള പ്രമേയവും അവതരണരീതിയുമൊക്കെയാണ് മലയാളിക്കു ഇപ്പോള്‍ പഥ്യം.
ജൂലായില്‍ ചിത്രീകരണം ആരംഭിക്കുന്ന പ്രിയദര്‍ശന്റെ ജൂനിയര്‍ ബച്ചന് ചിത്രം നര്‍മ്മത്തില്‍ പൊതിഞ്ഞ പ്രണയകഥയാണ് പറയുന്നത്. ശ്രീ അഷ്ടവിനായക സിനി വിഷന്‍ ലിമിറ്റഡാണ് ചിത്രം നിര്‍മ്മിക്കുന്നത്. വര്‍ഷങ്ങളായി പ്രിയദര്ശന് മനസ്സില്‍ കൊണ്ടുനടക്കുന്ന ആഗ്രഹമാണ് അഭിഷേകുമൊന്നിച്ച് ഒരു സിനിമ.
ഇപ്പോള്‍ അതിന് സമയവും സന്ദര്‍ഭവും ഒത്തു വന്നിരിക്കയാണ്. മലയാളത്തിന്റെ ഒന്നാം നമ്പര്‍ സംവിധായകന്റെ ബോളിവുഡ് സംരംഭങ്ങള്‍ ഏറെയും സൂപ്പര്‍ഹിറ്റുകളാണ്. മലയാളത്തില്‍ ശ്രദ്ധിക്കപ്പെട്ട ഹ്യൂമര്‍ ടച്ചുള്ള സ്വന്തം സിനിമകളും മറ്റ് സിനിമകളുമാണ് ഇതിനുമുന്‍പ് പ്രിയന് ഹിന്ദിയില്‍ പരീക്ഷിച്ചത്. മേരിക്കുണ്ടൊരു കുഞ്ഞാടും ഉടന്‍ ബോളിവുഡ്ഡില്‍ പ്രത്യക്ഷപ്പെടും.
-
പിരീഡ്സ് ആയി എന്നതും ഒരു തന്ത്രമാക്കുന്നു! ബിഗ് ബോസിനകത്ത് നടക്കുന്ന ഡ്രാമകളെ പറ്റി ബിബി ആരാധകര്‍
-
ഇങ്ങനൊക്കെ കാണിക്കുന്നത് ഭാവിയെ ബാധിക്കില്ലേ? ജാസ്മിനും ഗബ്രിയ്ക്കും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനം
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്