Don't Miss!
- News ജോലി വാഗ്ധാനം ചെയ്ത് റഷ്യയില്‍ എത്തിച്ചു: കബളിക്കപ്പെട്ട മലയാളികളെ തിരികെ എത്തിക്കാന്‍ ശ്രമം തുടരുന്നു
- Lifestyle അധികം മിനക്കെടാതെ ഹോട്ടല്‍ സ്റ്റൈല്‍ മഷ്റൂം പെപ്പര്‍ ഫ്രൈ
- Automobiles പാവങ്ങളുടെ ലംബോർഗിനി ആവാനുള്ള യുദ്ധം ടാറ്റയും സിട്രണും തമ്മിൽ; ഇതിൽ മിടുക്കൻ ആരെന്ന് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ഇമ്രാനെ കത്രീന 16വട്ടം അടിച്ചു !
ഇമ്രാനും കത്രീനയും ഒന്നിയ്ക്കുന്ന മേരെ ബ്രദര്‍ കി ദുല്‍ഹന്‍ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് കത്രീന ഇമ്രാനെ തല്ലിയത്. തല്ലുരംഗത്തിന്റെ ചിത്രീകരണത്തിനിടെ എത്ര തവണ എടുത്തിട്ടും സീന്‍ ഓകെയായിലില്ല. ഒടുവില്‍ പതിനാറാം വട്ടം കത്രീന തല്ലിയപ്പോഴാണ് സംവിധായകന് അലി അബ്ബാസ് സഫര്‍ സീന്‍ ഓകെ പറഞ്ഞത്.
ആ സീന്‍ പതിനാറു തവണയെടുത്തും, പതിനാറാമത്തെ തവണ തല്ലു ശരിയായി അതിന് ശേഷം ഞങ്ങള്‍ പാക്ക്അപ്പ് പറഞ്ഞു- തല്ല് ഷൂട്ടിങിനെക്കുറിച്ച് ഇമ്രാന് പ്രതികരിച്ചത് ഇങ്ങനെയാണ്.
ഇമ്രാനെ ഇത്രതവണ തല്ലിയതിനെക്കുറിച്ച് ചോദിക്കുമ്പോള്‍ കത്രീന പറയുന്നത് താനൊരു പെര്ഫക്ഷനിസ്റ്റാണെന്നാണ്. തല്ലു കൊണ്ടത് ഇമ്രാനായതിനാല് കത്രീനയ്ക്ക് പെര്‍ഫെക്ഷനിസ്റ്റ് ചമയാമല്ലോ. യാഷ് രാജ് ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രം സെപ്റ്റംബര്‍ 9നാണ് റിലീസ് ചെയ്യുന്നത്.
റൊമാന്റിക് കോമഡിയാണ് ചിത്രം. ഇമ്രാനാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പാകിസ്താനി ഗായകനും നടുമായ അലി സഫറും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
ആദ്യം ഞാന്‍ ചിത്രത്തിന്റെ തിരക്കഥ വായിച്ചിരുന്നില്ല, അമ്മയാണ് കഥ വായിച്ചത്. കഥയിഷ്ടപ്പെട്ടതുകൊണ്ട് അമ്മയാണ് ചിത്രത്തില്‍ അഭിനയിക്കാന്‍ നിര്‍ദ്ദേശിച്ചത്. പിന്നീട് തിരക്കഥ കണ്ടപ്പോള്‍ എനിയ്ക്കും ഇഷ്ടമായി- ഇമ്രാന് പറയുന്നു.
-
'അയ്ശരി... നേരത്തെ പരിചയക്കാരാണോ എന്നിട്ടാണോ നാട്ടുകാർക്ക് മുന്നിൽ ഈ നാടകം?'; ജിന്റോയും നോറയും ഫ്രണ്ട്സ്?
-
കാത്തിരിപ്പ് വെറുതെ; സിജോ മടങ്ങി വരില്ല?; കാരണങ്ങൾ നിരത്തി നാദിറ; ആശങ്കയിൽ പ്രേക്ഷകർ
-
അരയ്ക്ക് താഴോട്ട് തളർന്ന് കിടപ്പിലായി, ഞാൻ പൊക്കോട്ടേ, എനിക്കൊരു ലൈഫുണ്ടെന്ന് ആദ്യ ഭർത്താവ്; ശ്രീരേഖ