Don't Miss!
- Sports IPL 2024: സഞ്ജു കണ്ട് പഠിക്കണം, റിഷഭാണ് ഹീറോ! സിക്സര്‍ പൂരം; ലോകകപ്പ് സീറ്റുറപ്പിച്ചു
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- News നിമിഷപ്രിയയെ യെമനിലെ ജയിലിലെത്തി കണ്ട് അമ്മ; കൂടിക്കാഴ്ച്ച 12 വര്‍ഷങ്ങള്‍ക്ക് ശേഷം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Lifestyle അരക്കപ്പ് വെണ്ടക്കയില്‍ കിടിലന്‍ പക്കവട: റെസിപ്പി വളരെ എളുപ്പം
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ദീപികയുടെ മനസ്സില്‍ രണ്‍ബീറെന്ന കനല്
ദീപിക തന്റെ കാമുകിയൊന്നുമായിരുന്നില്ലെന്ന് രണ്‍ബീര്‍ ഇതിനകം തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും പിന്മാറുന്ന മട്ടിലല്ല ദീപികയുടെ അവസ്ഥ.
രണ്ടുവര്‍ഷത്തോളം തന്നെ പ്രണയിച്ച് പിന്നെ തന്നെ തള്ളിപ്പറഞ്ഞ് മറ്റു സുന്ദരിമാരുടെ പിന്നാലെപോയ രണ്‍ബീറിനോട് ഇപ്പോള്‍ ദീപികയ്ക്ക് അടക്കാനാവാത്ത അമര്‍ഷമാണ്.
എന്തിനും എവിടെയും മദ്യവ്യവസായി വിജയ് മല്യയുടെ മകന് കൂട്ടുണ്ടെങ്കിലും പഴയ കനല് ദീപികയുടെ മനസ്സില്‍ അടങ്ങുന്നില്ല.
വിശ്വസിക്കാന്‍ കൊള്ളാത്തവനാണ് രണ്‍ബീറെന്നാണ് ദീപിക ഇപ്പോള്‍ പറയുന്നത്. അനുഭവങ്ങളായിരിക്കും ദീപികയെക്കൊണ്ട് അങ്ങിനെ പറയിച്ചത്. പക്ഷ പ്രണയകാലത്ത് പിന് കഴുത്തില്‍ പച്ച കുത്തിയ 'ആര്.കെ' ടാറ്റു മായ്ച്ചുകളയാന്‍ തയ്യാറല്ല ദീപിക.
സ്നേഹത്തിന്റേയും വിശ്വാസത്തിന്റേയും പ്രതീകമായി അതിവിടെ തന്നെ ഇരിക്കട്ടെ എന്നാണ് ദീപിക പറയുന്നത്. ഇക്കാര്യത്തില്‍ ദീപികയെ രണ്‍ബീര്‍ അഭിനന്ദിക്കുകയും ചെയ്തു.
കാര്യം എന്തൊക്കെയായാലും രണ്‍ബീര്‍ വിഷയത്തില്‍ ദീപിക പറയുന്ന ചില കാര്യങ്ങള്‍ കൂടിപ്പോകുന്നില്ലേയെന്ന് ഗോസിപ്പുകാര്ക്കുപോലും സംശയം തോന്നുകയാണ്.
നേരത്തെ ഒരു ഷോയ്ക്കിടെ രണ്‍ബീറിന് എന്താണ് ഗിഫ്റ്റ് നല്‍കുക എന്ന് കരണ്‍ ജോഹര്‍ ചോദിച്ചപ്പോള്‍ 'ഒരു പായ്ക്കറ്റ് കോണ്ടം' എന്നാണ് ദീപിക മറുപടി നല്‍കിയത്.
-
'ജാസ്മിൻ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, ആര്യയും വീണയുമൊന്നും മൈന്റ് ചെയ്തില്ല'
-
ഞങ്ങളെല്ലാം നല്ല സുഹൃത്തുക്കളായിരുന്നു, പിന്നീട് പ്രശ്നങ്ങൾ; പരസ്പരം സെറ്റിൽ സംഭവിച്ചത്; ഗായത്രി
-
'അർജുൻ-ശ്രീതു കോംമ്പോ പുറത്ത് ഹിറ്റാണെന്നും ജാസ്മിനും ഗബ്രിക്കും നെഗറ്റീവാണെന്നും രസ്മിൻ പറഞ്ഞ് കൊടുത്തു'