Don't Miss!
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Lifestyle വൈഡ് ലെഗ് ജീന്‍സ് മുതല്‍ ബഗെറ്റ് ബാഗ് വരെ; ജെന്‍ Z ആഗ്രഹിക്കുന്ന ഫാഷന്‍ എസന്‍ഷ്യലുകള്‍ ഇവയാണ്
- News ഈ രാശിക്കാർക്ക് കര്‍മ്മപുഷ്ടിയും സാമ്പത്തികനേട്ടവും, ദൂരയാത്രകള് ആവശ്യമായി വരും, രാശിഫലം
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
- Sports IPL 2024: സിക്സര്രാജ! ലഖ്നൗ ടീമിനെ ഒറ്റയ്ക്ക് പിന്നിലാക്കി രോഹിത്തിന്റെ അഴിഞ്ഞാട്ടം
പ്രിയങ്ക ചുവട് മാറ്റുന്നു
മുന്‍ ലോക സുന്ദരിയും ബോളിവുഡിലെ താരറാണിമാരിലൊരാളുമായ പ്രിയങ്ക ചോപ്ര തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്തേക്ക് ചുവട് വെയ്ക്കാനൊരുങ്ങുന്നു.
അടുത്ത കാലത്തുണ്ടായ വമ്പന്‍ പരാജയങ്ങളാണ് താര സുന്ദരിയെ ചുവട് മാറ്റത്തിന് പ്രേരിപ്പിയ്ക്കുന്നത്.
കൃഷിനു ശേഷം നല്ലൊരു വിജയം കരിയറില്‍ നേടാന്‍ കഴിയാത്ത പ്രിയങ്കയ്ക്ക് ഏറെ പ്രതീക്ഷകളോടെയെത്തിയ ലൗ സ്റ്റോറി 2050, ചമഖ്, ഗോഡ് തുസി ഗ്രേറ്റ് ഹോ എന്നീ ചിത്രങ്ങളുടെ പരാജയം ഏറെ നിരാശ പകര്‍ന്നിരുന്നു.
എന്നാല്‍ ഈ ചിത്രങ്ങളുടെ പരാജയമൊന്നും പ്രിയങ്കയെ ആഗ്രഹിയ്ക്കുന്ന നിര്‍മാതാക്കളെ പിന്നോട്ടടിപ്പിച്ചിട്ടില്ല. ബോളിവുഡിലെ മാത്രമല്ല തെന്നിന്ത്യന്‍ സിനിമാ നിര്‍മാതാക്കളും ഈ നടിയെ തങ്ങളുടെ ചിത്രത്തില്‍ അഭിനയിപ്പിക്കാന്‍ ഏറെ ആഗ്രഹിയ്ക്കുന്നുണ്ട്.
എന്നാല്‍ ബോളിവുഡിലെ ചില വമ്പന്‍ ബാനറുകള്‍ നടിയുടെ ഡേറ്റുകള്‍ മൊത്തമായി വാങ്ങിക്കൂട്ടിയതിനാല്‍ പ്രിയങ്കയ്ക്ക് തത്കാലം തെന്നിന്ത്യയിലേക്ക് നീങ്ങാന്‍ കഴിയാത്ത അവസ്ഥയാണ്.
നല്ല തിരക്കഥയും മറ്റുകാര്യങ്ങളും ശരിയായാല്‍ ഏതു വിധേയനെയും തെന്നിന്ത്യയിലും അരങ്ങേറ്റം നടത്തണമെന്നാണ് പ്രിയങ്കയുടെ ഇപ്പോഴത്തെ ആഗ്രഹം.
അഭിഷേക് നായകനാകുന്ന ദ്രോണ, മധു ഭണ്ഡാകര്‍ ഒരുക്കുന്ന ഫാഷന്‍, ദോസ്താന എന്നിവയാണ് പ്രിയങ്കയുടെതായി പുറത്താറിങ്ങാനുള്ള ചിത്രങ്ങള്‍.
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ആ കുഞ്ഞ് എന്റെയല്ല! നടി വനിതയുടെ മകള്‍ ജോവിക തന്റേതല്ലെന്ന് രണ്ടാം ഭര്‍ത്താവ്, ഗുരുതര ആരോപണവുമായി താരം
-
ഇങ്ങനൊക്കെ കാണിക്കുന്നത് ഭാവിയെ ബാധിക്കില്ലേ? ജാസ്മിനും ഗബ്രിയ്ക്കും സോഷ്യല്‍ മീഡിയയില്‍ വീണ്ടും വിമര്‍ശനം