Don't Miss!
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Automobiles ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
- Lifestyle സ്പോഞ്ച് പോലുള്ള ഇഡ്ഡലിക്ക് വെറും ഗോതമ്പ് പൊടി മാത്രം
- Travel അവധിക്കാലത്തെ ഒറ്റദിവസം മതി; കറങ്ങിവരാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ.. ചതുരംഗപ്പാറ , റിപ്പിൾസ്, ആനയിറങ്കൽ...
- News 238 തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടു; റെക്കോർഡും കിട്ടി; ഈ തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിക്കും
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
ഐശ്വര്യ റായിയ്ക്ക് വേണ്ടി കൊണ്ട് വന്നത് 600 സാരികൾ; ദേവദാസ് സിനിമയുടെ ലൊക്കേഷനിൽ നടന്ന പിന്നാമ്പുറ കഥകൾ
ഇന്ത്യന്‍ പ്രേക്ഷകരെ ഏറെ വിസ്മയിപ്പിച്ച സൂപ്പര്‍ ഹിറ്റ് മൂവിയാണ് ദേവദാസ്. ഷാരുഖ് ഖാന്, ഐശ്വര്യ റായി, മാധുരി ദീക്ഷിതുമടക്കം പ്രമുഖ താരങ്ങള്‍ അണിനിരന്ന സിനിമ 2002 ലാണ് റിലീസ് ചെയ്യുന്നത്. ജൂലൈ പന്ത്രണ്ടിന് ദേവദാസ് റിലീസ് ചെയ്തിട്ട് പത്തൊന്‍പത് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഇതിന് പിന്നാലെ സിനിമയുടെ പിന്നണിയിലെ ചില അറിയാക്കഥകള്‍ പ്രചരിക്കുകയാണ്.
'സിനിമയില്‍ മാധുരി ദീക്ഷിത് അണിഞ്ഞ ഓരോ വസ്ത്രവും പതിനഞ്ച് ലക്ഷം രൂപയ്ക്ക് അടുത്ത് വരുന്നവയാണ്. ഡിസൈനര്‍മാരായ അബു ജാനിയും സന്ദീപ് ഖോസ്ലയും ചേര്‍ന്നാണ് മാധുരിയുടെ വസ്ത്രങ്ങള്‍ നിര്‍മ്മിച്ചത്. വില മാത്രമല്ല വസ്ത്രങ്ങളുടെ ഭാരവും പ്രേക്ഷകരെ അതിശയിപ്പിക്കുന്നതാണ്. ചിത്രത്തിലെ ഒരു പാട്ട് രംഗത്തില്‍ മാധുരി അണിഞ്ഞ ചോളിയ്ക്ക് 30 കിലോയോളം ഭാരം ഉണ്ടായിരുന്നു. അത് ധരിച്ച് ഡാന്‍സ് ചെയ്യുക എന്നത് വലിയ വെല്ലുവിളിയായത് കൊണ്ട് മറ്റൊരണ്ണം കൊണ്ട് വന്നു.
അതും പതിനാറ് കിലോ ഭാരമുള്ളതായിരുന്നു. നെയ്ത്ത് തൊഴിലാളികള്‍ രണ്ട് മാസത്തോളം എടുത്താണ് ഇത്തരം വസത്രങ്ങള്‍ തയ്യാറാക്കി എടുത്തത്. ദേവദാസില്‍ 600 സാരികളാണ് ഐശ്വര്യ റായിയ്ക്ക് വേണ്ടി കൊല്‍ക്കത്തയില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നുമായി ഡിസൈനര്‍ നിത ലുല്ലയും സംവിധായകന് സഞ്ജയ് ലീല ബന്‍സാലിയും കൂടെ വാങ്ങിയത്. വ്യത്യസ്തമായ സാരികള്‍ മിക്സ് ചെയ്ത് ഐശ്വര്യയുടെ കഥാപാത്രത്തിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു.
വേറിട്ട ഫോട്ടോഷൂട്ട് ആണോ, ആരെയും മയക്കുന്ന ചിത്രങ്ങളുമായി പൂജ ബാനർജി, വൈറൽ ഫോട്ടോസ് കാണാം
സാരി നിര്‍മ്മിച്ചത് പോലെ അത് ഉടുപ്പിച്ചതും വേറിട്ട രീതിയിലാണ്. ഇതിനായി ഓരോ ദിവസവും മൂന്ന് മണിക്കൂറിലേറെ സമയം വേണ്ടി വരുമായിരുന്നു. സാധാരണ സാരികള്‍ക്ക് ആറ് മീറ്ററാണ് നീളമെങ്കില്‍ സിനിമയില്‍ ഐശ്വര്യ ഉപയോഗിച്ചത് എട്ട് മുതല്‍ ഒന്‍പത് വരെ നീളമുള്ള സാരികളാണ്.
Recommended Video
കോസ്റ്റിയൂം മാത്രമല്ല, 20 കോടിയോളം ചെലവഴിച്ചാണ് സെറ്റിട്ടത്. ചന്ദ്രമുഖിയുടെ കോട്ട മാത്രം നിര്‍മ്മിക്കാന്‍ 12 കോടി രൂപ ചെലവഴിച്ചു. 2500 ലൈറ്റുകളും 700 ലൈറ്റ്മാനും ദേവദാസിന്റെ ലൊക്കേഷനില്‍ ഉണ്ടായിരുന്നു. ഇത്രയേറെ ലൈറ്റുകള്‍ പ്രവര്ത്തിപ്പിക്കേണ്ടതിനാല് തന്നെ 42 ഓളം ജനറേറ്ററുകളാണ് ഷൂട്ടിങ്ങ് ആവശ്യത്തിന് ഉപയോഗിച്ചത്.
-
തെലുങ്കാനയിലെ ക്ഷേത്രത്തിൽ വിവാഹം..., ലിവിങ് ടുഗെതർ ജീവിതം അവസാനിപ്പിച്ച് അദിതിയും സിദ്ധാർത്ഥും വിവാഹിതരായി?
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍
-
'നിലനിൽപ്പിനെ ബാധിച്ചാൽ കൂടപ്പിറപ്പായാലും ജനിപ്പിച്ച തന്തയായാലും മോഹിച്ച പെണ്ണാണെങ്കിലും ഞാൻ തട്ടിക്കളയും'