Don't Miss!
- News വെറും 10000 രൂപ 1.32 ലക്ഷമായി..! ഈ ഓഹരി കുതിച്ചതിന് കൈയ്യും കണക്കുമില്ല, ഒന്ന് അറിഞ്ഞ് വീശിയാലോ?
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Automobiles വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ലഫംങ്കെ പരിന്തെ വിജയ് ചിത്രത്തിന്റെ കോപ്പിയടി?
അന്ധയായ യുവതിയുടെയും അവളെ സ്നേഹിയ്ക്കുന്ന ചെറുപ്പക്കാരന്റെയും കഥ പറയുന്ന ചിത്രം തമിഴില്‍ നിന്ന് കോപ്പിയടിച്ചതാണെന്നാണ് ആക്ഷേപം.
വിജയ്-സിമ്രാന് ജോഡികളെ ഒന്നിപ്പിച്ച് സംവിധായകന് ഏഴില്‍ 1999ല്‍ പുറത്തിറക്കിയ തുള്ളാതെ മനവും തുള്ളും(ടിഎംടി) എന്ന സൂപ്പര്ഹിറ്റിനോടുള്ള സാദൃശ്യമാണ് ഇങ്ങനെയൊരു ആരോപണത്തിന് വഴിതെളിച്ചിരിയ്ക്കുന്നത്. ആഗസ്റ്റ് 20ന് തിയറ്ററുകളിലെത്തിയ ലഫംങ്കെ പരിന്തെയും ടിഎംടിയും തമ്മില്‍ അത്രയധികം സാദൃശ്യമുണ്ടെന്നാണ് പലരും പറയുന്നത്.
ദീപിക പദുകോണ്‍ അന്ധയായി അഭിനയിക്കുന്ന ചിത്രത്തില്‍ നീല്‍ നിധിനാണ് കാമുകന്റെ വേഷം അവതരിപ്പിയ്ക്കുന്നത്. ചേരിയുടെ പശ്ചാത്തലത്തലമാക്കിയാണ് രണ്ട് സിനിമകളും ഒരുക്കിയിരിക്കുന്നത്. അന്ധയായ യുവതിയെ പ്രണയിക്കുന്ന യുവാവ്, കാഴ്ചശക്തി ലഭിച്ച് സ്വന്തം കാലില്‍ നില്ക്കാന് ആഗ്രഹിയ്ക്കുന്ന നായിക.ഇതെല്ലാമാണ്രണ്ടു സിനിമകളുടെയും പ്രധാന സാമ്യതകള്‍.
വിജയ് ചിത്രത്തിലെ പ്രധാന ആകര്‍ഷണമായ പ്രണയം ഇപ്പോഴത്തെ കാലത്തിനനുസരിച്ച് ചില മാറ്റങ്ങളോടെ ലഫേങ്കെ പരീന്തെയിലേക്ക് പകര്‍ത്തിയിട്ടുണ്ടെന്ന് രണ്ട് സിനിമകളും കണ്ടവര്‍ സാക്ഷ്യപ്പെടുത്തുന്നു.
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്
-
അവിവാഹിതയാണെന്ന് കരുതി കല്യാണാലോചന വന്നിട്ടുണ്ട്! ഇത്രയും മകനുള്ളത് അധികമാര്‍ക്കും അറിയില്ലെന്ന് പ്രസീത