Don't Miss!
- Sports T20 World Cup 2024: ഹാര്‍ദിക് വേണ്ട! പകരം ദുബെ, സഞ്ജു ടീമില്‍; ഇതാ ഭാജിയുടെ 15 അംഗ സ്ക്വാഡ്
- Technology മറന്ന WIFI പാസ്സ്വേഡ് ഇവിടെ തപ്പിയാൽ മതി! ഈ വിദ്യ ഒന്ന് പരീക്ഷിച്ച് നോക്കൂ
- Automobiles ബജറ്റ് ഇവി പ്ലാനുകൾക്ക് തുടക്കം കുറിച്ച് ഹ്യുണ്ടായി; മെയ്ഡ് ഇൻ ഇന്ത്യ ക്രെറ്റ ഇവി ഉടൻ
- Lifestyle പഞ്ചസാര വില്ലനല്ല, അമിതവണ്ണമുണ്ടാകുന്നത് പഞ്ചസാര ഇങ്ങനെ ഉപയോഗിക്കുമ്പോഴാണ്
- News തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വീപ് യൂത്ത് ഐക്കൺ ആണ്; പക്ഷേ മമിത ബൈജുവിന് ഇത്തവണ വോട്ടില്ല
- Finance കീശ ചോരില്ല, ഈ രണ്ട് ഓഹരികൾ വാങ്ങാമെന്ന് ബ്രോക്കറേജ്, നേട്ടം എത്രയാണെന്ന് നോക്കാം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
വിവാഹമോചനവാര്‍ത്ത അറിയിച്ചതിന് നന്ദി: അഭിഷേക്
ബോളിവുഡ് താരദമ്പതിമാരായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വേര്‍പിരിയാന്‍ പോകുന്നുവെന്നതാണ് ചലച്ചിത്രലോകത്തെ ഏറ്റവും പ്രധാനവാര്‍ത്ത.
ഭര്‍തൃമാതാവ് ജയബച്ചനുമായി ഐശ്വര്യസ്വരച്ചേര്ച്ചയിലല്ലെന്നും ഇവര്‍ തമ്മിലുള്ള പിണക്കമാണ് വിവാഹമോചനത്തിന്റെ വക്കിലെത്തിയിരിക്കുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. മാധ്യമങ്ങളായ മാധ്യമങ്ങള്‍ മുഴുവന്‍ തന്റെ വിവാഹമോചനവാര്‍ത്ത ആഘോഷിക്കുന്നത് കേട്ട് അഭിഷേക് ആകെ ക്ഷുഭിതനായിരിക്കുകയാണ്. എല്ലാം കേട്ട് വെറുതേയിരിക്കാന്‍ അഭിഷേക് തയ്യാറായിട്ടില്ല.
ട്വിറ്ററില്‍ കയറി ഇല്ലാവാര്‍ത്ത പരത്തുന്നവര്ക്കിട്ട് അഭി നല്ലൊരു കൊട്ടു കൊടുത്തിരിക്കുകയാണ്. ഹോ...ഇപ്പോഴാണ് ഞാന്‍ വിവാഹമോചിതനാകാന്‍ പോകുന്നുവെന്നകാര്യം ഞാന്‍തന്നെ അറിയുന്നത്. എന്തായാലും ഇക്കാര്യം എന്നെ അറിയിച്ചതിന് നന്ദി. ഞാന്‍ രണ്ടാകെട്ടിന് ഒരുങ്ങുന്നുണ്ടോയെന്നുള്ളകാര്യംകൂടി അറിയിച്ചാല്‍ കൊള്ളാംനന്ദി, എല്ലാം നല്ലരീതിയില്‍ അവസാനിയ്ക്കട്ടെ- എന്നാണ് അഭിഷേകിന്റെ ട്വിറ്റര്‍ പോസ്റ്റ്.
എന്തായാലും ഇതിലും നല്ലൊരു മറുപടി വിവാഹമോചന ഗോസിപ്പിന് അഭിഷേകിന് കൊടുക്കാനില്ല. പതിവായി ഇത്തരം ഗോസിപ്പുകള്‍ക്ക് മറുപടി നല്‍കാറുള്ള അമിതാഭ് ബച്ചന് ഇതുവരെഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇനി അതിനായി കാത്തിരിക്കുകയാണ് പാപ്പരാസികള്‍.
-
ഒരു പുരുഷന് ഒരു സ്ത്രീ എന്നതാണ് സംസ്കാരം! ധനുഷിന്റെയും ഐശ്വര്യയുടെയും ദാമ്പത്യ ജീവിതത്തെ പറ്റി നിര്‍മാതാവ്
-
ഞാന്‍ കെട്ടാന്‍ ആഗ്രഹിച്ചിരുന്ന കുട്ടിയാണ്, വിവാഹിതയായെങ്കില്‍ അണ്‍ഫോളോ ചെയ്യുന്നു! അപര്‍ണയോട് ആരാധകര്‍
-
നെഗറ്റീവെന്ന് അറിഞ്ഞിട്ടും തള്ളിപ്പറയാതെ ജാസ്മിന്; ചൂഷണം ചെയ്ത് ഗബ്രി; കല്ലേറ് മുഴുവന്‍ ജാസ്മിന്!