Just In
- just now
കാമുകന്റെ നെഞ്ചിലാണോ നടി ചേർന്ന് കിടക്കുന്നത്, സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ചിത്രം വൈറലാകുന്നു
- 4 min ago
കുടുംബവിളക്കിലേക്ക് വാനമ്പാടിയിലെ അനുമോളും? എന്നെത്തുമെന്ന് ആരാധകര്‍, മറുപടി ഇങ്ങനെ
- 11 min ago
മകള്‍ക്ക് വിവാഹം കഴിക്കണമെങ്കിൽ ആരെയും തിരഞ്ഞെടുക്കാം; ആ നടന്റെ പേര് മാത്രം പറയുന്നതെന്തിനെന്ന് താരപിതാവ്
- 19 min ago
വിവാഹശേഷം കുടുംബവിളക്കില്‍ നിന്നും അവര്‍ മാറ്റി, ഞാന്‍ പിന്‍വാങ്ങിയതല്ല, പാര്‍വതി വിജയുടെ തുറന്നുപറച്ചില്‍
Don't Miss!
- News
സൗദിക്കും യുഎഇക്കുമുള്ള ആയുധ വില്‍പ്പന നിര്‍ത്തിവെച്ച് ബൈഡന്; ട്രംപിന്റെ തീരുമാനം പുനഃപരിശോധിക്കും
- Sports
ബിഡബ്ല്യുഎഫ് വേള്‍ഡ് ടൂര്‍: തുടര്‍ച്ചയായ രണ്ടാം തോല്‍വി ഏറ്റുവാങ്ങി സിന്ധുവും ശ്രീകാന്തും
- Finance
കേന്ദ്ര ബജറ്റ് 2021: ആദായനികുതിയില്‍ വലിയ ഇളവുകള്‍ പ്രതീക്ഷിക്കേണ്ട
- Lifestyle
വിവാഹം എന്ന് നടക്കുമെന്ന് ജനനത്തീയ്യതി പറയും
- Travel
സുവര്‍ണ്ണ വിധാന്‍സൗധ സ്ഥിതി ചെയ്യുന്ന വേണുഗ്രാമം, അറിയാം ബെല്‍ഗാമിനെക്കുറിച്ച്
- Automobiles
ഇന്ത്യൻ വാഹന വിപണിയിലെ ഇലക്ട്രിക് തരംഗം; ഒന്നാം വാർഷിക നിറവിൽ ടാറ്റ നെക്സോൺ ഇവി
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
മൂന്നു പ്രധാന താരങ്ങള്‍ ബോളിവുഡ് നാടക വേദിയില്‍ അണിനിരക്കുന്നു
അക്ഷര ഹാസന് നാടക വേദിയില്‍ വന്നെത്തുന്നു. ഷമിതാബ് എന്ന പുതിയ ബോളിവുഡ് നാടകത്തിലൂടെ ആണ് കമലഹാസന്റെ ഓമന പുത്രി എത്തുന്നത്. ആര്.ബല്‍കി സംവിധാനവും, തിരക്കഥയും ഒരുക്കുന്ന പുതിയ നാടകം ആണ് ഷമിതാബ്.
മൂന്നു പ്രശസ്ത താരങ്ങളെ അണിനിരത്തിയാണ് ആര്.ബല്‍കി പുതിയ നാടകം ഒരുക്കുന്നത്. ബിഗ് ബി അമിതാഭ് ബച്ചനും, തമിഴ് റോക്ക് സ്റ്റാര്‍ ധനുഷും ആണ് മറ്റു രണ്ട് താരങ്ങള്‍. സുനില്‍ ലുല്ല, ബല്‍കി, ആര്.കെ ധമനി, ധനുഷ് തുടങ്ങി നിരവധി പേര് ചേര്‍ന്നാണ് നാടകം നിര്‍മ്മിക്കുന്നത്.
നാടകത്തിന് സൗന്ദര്യമേകാന്‍ ഇളയരാജയുടെ മനോഹരമായ ഗാനങ്ങളും ഉണ്ടാകും. പി.സി ശ്രീറാമിന്റെ ക്യാമറ കണ്ണിലൂടെ ആണ് നാടകം ഒരുങ്ങാന്‍ പോകുന്നത്. ഹോപ്പ് നിര്‍മ്മാണ കമ്പനി ആണ് നാടകം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.
കമലഹാസന് സരിഗയില് പിറന്ന മകളാണ് അക്ഷര. അക്ഷരയെ കുറിച്ച് പറയാന്‍ സംവിധായകന് നൂറു നാവാണ്. അക്ഷര ജനിച്ചത് തന്നെ അഭിനയിക്കാന്‍ വേണ്ടിയാണെന്നാണു സംവിധാനയകന് ആര്.ബല്‍കി പറയുന്നത്. അക്ഷരയുടെ അഭിനയം തികച്ചും വ്യത്യസ്തവും നാച്ച്ലറുമാണെന്നും ബല്‍കി പറയുന്നു. നാടകത്തില്‍ അക്ഷരയുടെ ഭാവങ്ങള്‍ കണ്ടു അത്ഭുതപ്പെട്ടിട്ടുണ്ട്. അച്ഛന്റെ അതേ കഴിവ് മകളിലും കാണുന്നു എന്നും ബല്‍കി പറഞ്ഞു.