Don't Miss!
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Lifestyle ഇന്ന് ചിക്കനാണോ, കുരുമുളകിട്ട് കിടിലന്‍ ടേസ്റ്റില്‍ വറുത്തെടുക്കാം
- Automobiles ഇനി വെറും 10 നാൾ കൂടി; പൾസർ നിരയിലെ വല്യേട്ടൻ എൻഫീൽഡിന്റെ കച്ചോടം പൂട്ടിക്കുമോ?
- News പിണറായിയോളം തലപ്പൊക്കമുള്ള സിപിഎം നേതാവിനെ ബിജെപിയിലെത്തിക്കാന്‍ ദല്ലാള്‍ ശ്രമിച്ചു: ശോഭ സുരേന്ദ്രന്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Sports IPL 2024: ചാഹലിനെ ആര്‍സിബിയ്ക്ക് നഷ്ടപ്പെട്ടത് ആ മണ്ടത്തരം കാരണം; ലേലത്തില്‍ നടന്നത് എന്ത്? വെളിപ്പെടുത്തല്‍
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ചിത്രീകരണത്തിനിടെ സഹതാരങ്ങള്‍ക്ക് സൂര്യതാപമേറ്റു, എമി ജാക്സണ് എസിയും
പുതിയ ബോളിവുഡ് ചിത്രമായ അലിയുടെ ചിത്രീകരണത്തിനിടെ സഹതാരങ്ങള്‍ക്ക് സൂര്യതാപമേറ്റു. നോയിഡേയില് വച്ചായിരുന്നു സംഭവം. തുടര്‍ന്ന് താരങ്ങളെ ആശുപത്രിയില്‍ എത്തിക്കുകെയും ചെയ്തു.
എന്നാല്‍ ചിത്രത്തിന്റെ നായകനൊ നായികയ്ക്കൊ കുഴപ്പമൊന്നുമുണ്ടായിട്ടില്ല. പോര്‍ട്ടബിള്‍ എസി ഉപയോഗിച്ചായിരുന്നു പ്രധാന താരങ്ങള്‍ ചിത്രീകരണത്തിന് എത്തിയിരുന്നത്. എമി ജാക്സണ്, നാവസുദ്ദീന്‍ സിദ്ദിഖി എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
ചിത്രീകരണത്തിനിടെ സഹതാരങ്ങള്‍ക്ക് സൂര്യതാപമേറ്റു, എമി ജാക്സണ് എസിയും
കനത്ത ചൂടിനെ തുടര്‍ന്ന് പല ചിത്രങ്ങളുടെയും ഷൂട്ടിങ് മാറ്റി വച്ചിരിക്കുകയാണ്.
ചിത്രീകരണത്തിനിടെ സഹതാരങ്ങള്‍ക്ക് സൂര്യതാപമേറ്റു, എമി ജാക്സണ് എസിയും
എമി ജാക്സണും നവാസുദ്ദീന്‍ സിദ്ദിഖും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് സല്‍മാന്റെ സഹോദരന് സൊഹൈല്‍ ഖാനാണ്.
ചിത്രീകരണത്തിനിടെ സഹതാരങ്ങള്‍ക്ക് സൂര്യതാപമേറ്റു, എമി ജാക്സണ് എസിയും
ഡല്‍ഹിയില്‍ വച്ചാണ് ഇപ്പോള്‍ ചിത്രത്തിന്റെ ഷൂട്ടിങ് നടന്നുക്കൊണ്ടിരിക്കുന്നത്.
ചിത്രീകരണത്തിനിടെ സഹതാരങ്ങള്‍ക്ക് സൂര്യതാപമേറ്റു, എമി ജാക്സണ് എസിയും
ചിത്രത്തിലെ സഹതാരങ്ങള്‍ക്കാണ് ചിത്രീകരണത്തിനിടെ സൂര്യതാപമേറ്റത്.
-
സല്‍മാന്റെ പെങ്ങളെ കെട്ടിയത് പണത്തിന്! വജ്രം പതിപ്പിച്ച വസ്ത്രവും ബെന്റ്ലി കാറും സമ്മാനം
-
ദാരിദ്ര്യം മാറ്റാന്‍ ടൂത്ത് പേസ്റ്റ് കവര്‍ വരെ സൂക്ഷിച്ച് വെച്ച് വിറ്റു; ഇന്ന് രാജ്യത്തെ സമ്പന്നയായ നടി
-
'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'