Don't Miss!
- Lifestyle ചാണക്യനീതി; പുരുഷന് ഭാര്യയല്ലാതെ മറ്റ് സ്ത്രീകളോട് താല്പര്യം തോന്നുന്നതിന് 5 കാരണം
- Sports T20 World Cup 2024: അവസാന 2 കളിയില്‍ 30, സഞ്ജുവിന് ഇനിയെത്ര വേണം, ടീമിന് പുറത്താവുമോ?
- News 'മുഖ്യമന്ത്രി രാഹുൽജിയെ ആദ്യമായല്ല അവഹേളിക്കുന്നത്, പ്ലീസ് സഹായിച്ചില്ലെങ്കിലും ദ്രോഹിക്കരുത്'; രമ്യ ഹരിദാസ്
- Technology നോക്കിയയുടെ മുറത്തിൽ കയറി കൊത്തി ഐടെൽ! നാട്ടുകാർക്ക് കിട്ടിയത് 1799 രൂപയ്ക്ക് കിടിലൻ ഫോൺ
- Automobiles കണ്ടാല്‍ കണ്ണെടുക്കാന്‍ തോന്നൂല! 'നാഷനല്‍ ക്രഷ്' കാവ്യ മാരന്റെ ഗ്ലാമറസ് കാർ ശേഖരം കണ്ടാലും നോക്കിപ്പോകും
- Finance കേരളാ കമ്പനിയിൽ ഓഹരി വിഹിതം ഉയർത്തി പൊറിഞ്ചു വെളിയത്ത്, കുതിപ്പിന് സാധ്യത, നിങ്ങളുടെ കയ്യിലുണ്ടോ..?
- Travel ബാംഗ്ലൂരിലെ ഐടി ടെക്ക് പാർക്കുകൾ! പോകാന്‍ പറ്റില്ലെങ്കിലും അറിഞ്ഞിരിക്കാം
ഏറ്റവും ഇഷ്ടം പുരുഷന്മാരുടെ പെർഫ്യൂം!അച്ഛന്റെ പെർഫ്യൂം സീക്രട്ടിനെ കുറിച്ച് വെളിപ്പെടുത്തി താരപുത്രി
പുരുഷന്മാർ ഉപയോഗിക്കുന്ന പെർഫ്യൂമിനോടുള്ള പ്രിയം തുറന്ന് പറഞ്ഞ് നടി ജാൻവി കപൂർ. തനിയ്ക്ക് ഇഷ്ടപ്പെട്ട പെർഫ്യൂമുകളിൽ ഒന്നാണ് പുരുഷന്മാരുടേതെന്നും താരം പറഞ്ഞു. ഒരു പെർഫ്യും കമ്പനിയുടെ ഗ്ലോബൽ ബ്രാൻഡ് അബാസിഡറായി തിരഞ്ഞെടുത്തതിന് ശേഷം സംസാരിക്കുകയായിരുന്നു താരം.എന്നാൽ പുരുഷന്മാരുടെ പെർഫ്യൂമുംസ്ത്രീകളുടെ പെർഫ്യൂമും ഒരുമിച്ച് ഉപയോഗിക്കാറില്ലെന്നും താരം കൂട്ടിച്ചേർത്തു.
ഞാനും ഭർത്താവും അജ്മാനിലുണ്ട്! ഒളിച്ചു താമസിക്കുന്നില്ല, വ്യാജ വാർത്തയെ കുറിച്ച് കുങ്കുമപ്പൂവ് താരം
അച്ഛൻ ബോണി കപൂർ ഉപയോഗിക്കുന്ന പെർഫ്യൂം തനിയ്ക്ക് വളരെ ഇഷ്ടമാണ് . കുട്ടിക്കാലത്ത് ഞാൻ അദ്ദേഹത്തിന്റ പെർഫ്യൂം എടുക്കാറുണ്ടായിരുന്നു. കൂടാതെ സ്ത്രീകളുടെ പെർഫ്യൂമും പുരുഷന്മാരുടെ പെർഫ്യൂം തമ്മിൽ കലർത്തുമായിരുന്നു. നല്ല മണത്തിന് വേണ്ടിയാണ് താൻ അങ്ങനെ ചെയ്തിരുന്നത്.- ജാനാവി കപൂർ പറയുന്നു.
68 വയസ്സിലും കൈനിറയെ ചിത്രങ്ങൾ, എങ്ങനെ സാധിക്കുന്നു! മാധ്യമ പ്രവര്‍ത്തകന് മമ്മൂട്ടിയുടെ മറുപടി
പെർഫ്യൂമിനോടുള്ള താൽപര്യം മാത്രമല്ല സ്നേഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചു നടി വാചാലയായിരുന്നു. വാക്കുകൾ കൊണ്ട് നിർവചിക്കാൻ പറ്റാത്തതാണ് സ്നേഹം. സ്നേഹമെന്നതും പ്രണയമെന്നതും ഒരു വികാരമാണ്. വാക്കുകൾ കൊണ്ട് വർണ്ണിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല. നമ്മൾ ജീവിതത്തിൽ എന്ത് ചെയ്താലും സ്നേഹത്തെ മുൻനിർത്തിയാണ് ചെയ്യുക. കൂടാതെ മറ്റുള്ളവരുടെ സ്നേഹം ലഭിക്കാനായി നമ്മൾ എന്തും ചെയ്യും ജാനാവി കപൂർ പറഞ്ഞു.