Don't Miss!
- Automobiles ഈ കാറുകളില്‍ ഫുള്‍ടാങ്ക് അടിച്ചാല്‍ 1200 കി.മീ പോകാം! ഇതൊക്കെ മാരുതിയെ കൊണ്ടേ സാധിക്കൂ...
- Lifestyle സ്പോഞ്ച് പോലുള്ള ഇഡ്ഡലിക്ക് വെറും ഗോതമ്പ് പൊടി മാത്രം
- Travel അവധിക്കാലത്തെ ഒറ്റദിവസം മതി; കറങ്ങിവരാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ.. ചതുരംഗപ്പാറ , റിപ്പിൾസ്, ആനയിറങ്കൽ...
- News 238 തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടു; റെക്കോർഡും കിട്ടി; ഈ തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിക്കും
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
- Technology സർവ്വവും എഐ മയം; വാട്സ്ആപ്പിലും എഐ ഫീച്ചറുകൾ എത്തുന്നു, ചാറ്റ്ബോട്ടും ഇമേജ് എഡിറ്ററും ഉടൻ എത്തും
അഹല്യ ടീമിന്റെ പുതിയ ചിത്രം നയന്‍താരയുടെ നെക്ലേസ് കാണുക
സുജയ് ഘോഷ് സംവിധാനം ചെയ്ത ഹ്രസ്വ ചിത്രമായിരുന്നു അഹല്യ. രാമയണത്തില്‍ ഗൗതമ മഹര്‍ഷിയുടെ ശാപമേറ്റ് കല്ലായി തീര്‍ന്ന് അഹല്യയുടെ പുരാണക്കഥയെ അടിസ്ഥാനമാക്കിയായിരുന്ന അഹല്യ ഒരുക്കിയത്. സംഭവം പുരാണ കഥയായിരുന്നുവെങ്കിലും, ആധുനിക പരിവേഷം നല്കി പുനരവധരിപ്പിച്ച അഹല്യ സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു.
രാധിക ആപ്തയാണ് ചിത്രത്തില്‍ നായികയായി എത്തിയത്. ഇപ്പോഴിതാ അഹല്യ ടീം വീണ്ടും പുതിയ ചിത്രമായി എത്തിയിരിക്കുകയാണ്. നയന്‍താരയുടെ നെക്ലേസ് എന്ന് പേരിട്ടിരിക്കുന്ന ചിത്രം സൗഹൃദത്തിന്റെ കഥയാണ് പറയുന്നത്. കങ്കണസെനും തിലോത്തമ ഷോമേയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
രണ്ട് വ്യത്യസ്ത സാഹചര്യങ്ങളിലുള്ളവര്‍ തമ്മിലുള്ള സൗഹൃദവും പിന്നീടുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ജയദീപ് സര്‍ക്കാരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 20 മിനിറ്റ് ദൈര്‍ഘ്യമുള്ള ഹ്രസ്വ ചിത്രം ഇതിനോടകം 82000 പേര് കണ്ട് കഴിഞ്ഞു.
നയന്‍താര എന്ന കഥാപാത്രത്തെയാണ് കങ്കണ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്, സുഹൃത്തായ അല്‍ക്കയായി തിലോത്തമയുമാണ്. സുഹൃത്തുക്കളായ ഇരുവരും വ്യത്യസ്ത ജീവിത സാഹചര്യങ്ങളില്‍ ജീവിക്കുന്നവരാണ്. നയന്‍താരയുടെ സന്തോഷം നിറഞ്ഞ ജീവിതം എപ്പോഴും അല്‍ക്കയും ആഗ്രഹിച്ചു. പിന്നീട് അല്‍ക്കയുടെയും ജീവിതവും പതിയെ മാറാന്‍ തുടങ്ങി. തുടര്‍ന്ന് കാണുക
-
ചിരിയും സ്നേഹവും കലഹവും നിറഞ്ഞ ഫാലിമിയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ
-
മിമിക്രി കഴിഞ്ഞാല്‍ വാഴക്കുലയാണോ കിട്ടുന്നത്?; സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചു; അന്‍സാര്‍
-
'ഫിനാഷ്യൽ ടൈറ്റ് വന്നപ്പോൾ വെഡ്ഡിങ് ഡേറ്റ് നീട്ടി, അത് നന്നായെന്ന് തോന്നുന്നു, അല്ലാതെ ഒന്നും ചെയ്തിട്ടില്ല'