Don't Miss!
- Sports IPL 2024: തിരിച്ചുവരാന്‍ മുംബൈ, പഞ്ചാബിനും ജയിക്കണം- ടോസ് 7 മണിക്ക്
- Automobiles അഞ്ചോ പത്തോ പതിനായിരമോ കൂട്ടിയാലും വാങ്ങാൻ ആളുണ്ടെന്ന ഗമയാ, സ്വിഫ്റ്റിന്റെ പുതിയ വില ഇങ്ങനെ
- Lifestyle വിഷം കുത്തിവെച്ച് പഴുപ്പിച്ച മാങ്ങ എങ്ങനെ തിരിച്ചറിയാം, അവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തെല്ലാം?
- Finance പണത്തിന് ആവശ്യമുണ്ടോ, 5 ലക്ഷം പേഴ്സണൽ ലോണെടുക്കാം, കുറഞ്ഞ പലിശ ഈ ബാങ്കിലാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
- News കാസർഗോഡ് മോക്ക്പോളിൽ ബിജെപിക്ക് അധിക വോട്ട്; നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ, വാർത്ത തെറ്റെന്ന് വാദം
- Technology ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ! PolarAce ഇമേജിംഗ് സിസ്റ്റവുമായി ടെക്നോ 5G ഫോൺ എത്തി
മിഥുന് ചക്രവര്‍ത്തി തെലുങ്കിലേക്ക്
മുംബൈ: ബോളിവുഡിന്റെ സ്വന്തം ഡിസ്ക്കോ ഡാന്‍സര്‍ 63-0ം പിറന്നാള്‍ ആഘോഷിച്ചു. മിഥുന് ചക്രവര്ത്തിയെപ്പറ്റിയാണ് പറഞ്ഞത്. നായകനായി ബോളിവുഡില്‍ അഭിനയം കുറിച്ച ആദ്യചിത്രത്തില്‍ തന്നെ ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. തന്റെ അഭിനയ ജീവിതത്തിനല് ഇനി തെലുങ്ക് സിനിമയെക്കൂടി ഉള്‍പ്പെടുത്താനുള്ള തീരുമാനത്തിലാണ് അദ്ദേഹം. സത്യ പ്രഭയുടെ ചിത്രത്തിലൂടെ തെലുങ്കില്‍ അരങ്ങേറ്റത്തിനായി ഒരുങ്ങുകയാണ്.
1982 ല്‍ പുറത്തിറങ്ങിയ ഡിസ്ക്കോ ഡാന്‍സര്‍ എന്ന ചിത്രത്തില്‍ തെരുവ് നൃത്തക്കാരനായ ജിമ്മിയായി അവിസ്മരണീയ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്.നൃത്തത്തിലുള്ള അദ്ദേഹത്തിന്റെ കഴിവിന് മുന്നില്‍ ബോളിവുഡ് മാത്രമല്ല ലോകസിനിമയും ശിരസ്സ് കുനിച്ചു. അദ്ദേഹത്തിന്റെ ആരാധകര്‍ ഇന്ത്യയില്‍ മാത്രമല്ല ഒതുങ്ങി നില്‍ക്കുന്നത്. ഒരു കാലഘട്ടത്തിന്റെ ഹരമായിരുന്ന നായകന് സോവിയറ്റ് യൂണിയനില്‍ പോലും ആയിരക്കണക്കിന് ആരാധകര്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ നൃത്തപരിപാടികളിലും റിയാലിറ്റി ഷോകളിലും ശ്രദ്ധ കേന്ദ്രീകരിച്ച് വരികയാണ് . സാമൂഹിക സേവനം, നൃത്തം അഭിനയം എന്നിവയെല്ലാം മുഖമുദ്രയാക്കിയ നടനെ മറക്കാന്‍ ഇന്ത്യന്‍ പ്രേക്ഷകര്‍ക്കാവില്ല. അഭിമാനത്തോടെ അവര്‍ തങ്ങളുടെ ഡിസ്ക്കോ ഡാന്‍സര്‍ക്ക് പിറന്നാള്‍ ആശംസകള്‍ നേരുന്നു
-
നാണമില്ലാത്ത സ്ത്രീ, മകനോട് ഇങ്ങനെയൊക്കെ ചോദിക്കാമോ?, മലൈക അറോറക്കെതിരെ രൂക്ഷ വിമര്‍ശനം
-
'തിന്നിട്ട് ഒരു പണിയുമെടുക്കാതെ ജീവിച്ചോ ജാസ്മിനെ, ഞങ്ങളുടെ ഔദാര്യമാണ്'; ജാസ്മിനും ഗബ്രിക്കുമെതിരെ വീട്ടുകാർ!
-
'ബിഗ് ബോസ് കഴിഞ്ഞാല്‍ ജാസ്മിന് നല്ല ചീത്തപ്പേര്, വിവാഹം പോലും നടക്കില്ല; ഗബ്രി പൊടിയും തട്ടി പോകും'