Don't Miss!
- Automobiles ലോകത്തിലെ ഏറ്റവും 'ആകര്‍ഷണീയമായ' കാറിന്റെ വില വെറും 7 ലക്ഷം! AI നല്കിയ ഞെട്ടിക്കുന്ന ഉത്തരം
- Sports IPL 2024: തിരിച്ചുവരാന്‍ മുംബൈ, പഞ്ചാബിനും ജയിക്കണം- ടോസ് 7 മണിക്ക്
- Lifestyle വിഷം കുത്തിവെച്ച് പഴുപ്പിച്ച മാങ്ങ എങ്ങനെ തിരിച്ചറിയാം, അവ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ എന്തെല്ലാം?
- Finance പണത്തിന് ആവശ്യമുണ്ടോ, 5 ലക്ഷം പേഴ്സണൽ ലോണെടുക്കാം, കുറഞ്ഞ പലിശ ഈ ബാങ്കിലാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
- News കാസർഗോഡ് മോക്ക്പോളിൽ ബിജെപിക്ക് അധിക വോട്ട്; നിഷേധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ, വാർത്ത തെറ്റെന്ന് വാദം
- Technology ഈ സെറ്റപ്പൊന്നും ഐഫോണിൽ പോലും ഇല്ലകേട്ടോ! PolarAce ഇമേജിംഗ് സിസ്റ്റവുമായി ടെക്നോ 5G ഫോൺ എത്തി
ഇത് ഷാരൂഖിന്റെ പുതിയ ലുക്ക്; റയീസ് ടീസര്‍ കാണാം
ഡോണ്‍ എന്ന ചിത്രത്തിന് ശേഷം ഷാരൂഖ് ഖാന് അധോലോക നായകനായി എത്തുന്ന റയീസ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ഷാരൂഖ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് ടീസര്‍ പുിറത്തിറക്കിയത്.
രാഹുല്‍ ധോലകിയ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മദ്യമാഫിയ തലവനായാണ് ഷാരൂഖ് എത്തുന്നത്. 1980 കളിലെ ഗുജറാത്ത് പശ്ചാത്തലത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Baniye Ka Dimaag Aur Miyanbhai Ki Daring !!!!!!First Official Poster Of my next film #RAEES. <3#Shahrukhkhan #SRK #firstlook
Posted by ShahRukh Khan-Actor on Thursday, July 16, 2015
ഫര്ഹാന് അക്തര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പാക്കിസ്ഥാനി നടിയായ മാഹിര ഖാനാണ് നായിക വേഷം അവതരിപ്പിക്കുന്നത്. നവാസുദ്ദീന്‍ സിദ്ദിഖി, ഫര്ഹാന് അക്തര്‍ എന്നിവരും പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിക്കുന്നത് മലയാളിയും പ്രശസ്ത ബോളിവുഡ് ഛായാഗ്രഹകനുമായ കെ യു മോഹനന് ആണ്. അങ്ങനെ ഒരു മലയാളി ബന്ധം കൂടി ഈ ചിത്രത്തിന് ഉണ്ട്. 2006 ല്‍ പുറത്തിറങ്ങിയ ഷാരൂഖിന്റ ഡോണിന്റെ ക്യാമറ ചെയ്തതും കെ യു മോഹനനായിരുന്നു. 2016 ഈദ് ദിനത്തിലാണ് റയീസ് തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.
-
'തിന്നിട്ട് ഒരു പണിയുമെടുക്കാതെ ജീവിച്ചോ ജാസ്മിനെ, ഞങ്ങളുടെ ഔദാര്യമാണ്'; ജാസ്മിനും ഗബ്രിക്കുമെതിരെ വീട്ടുകാർ!
-
ജാസ്മിന് പെണ്ണൊരുത്തിയാവുന്നത് എന്തുകൊണ്ട്! അടിമകളെ ഉപയോഗിച്ചുള്ള സിബിന്റെ ഗെയിമിനെതിരെ പ്രേക്ഷകര്‍
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അഖിൽ മാരാർ