Don't Miss!
- News 'എല്ലാവരുടെയും അവകാശങ്ങൾ സംരക്ഷിക്കപ്പെടണം'; അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ച് യുഎൻ
- Automobiles 20 വര്‍ഷത്തിന് ശേഷം ലംബോര്‍ഗിനി മാറ്റിയ ലോഗോ കണ്ടോ? ഒരമ്മ പെറ്റ അളിയന്മാരെന്നേ പറയൂ...
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Technology കൈയിലെ ചെറുവിരലിന് ഒരു വളവ് ഉണ്ടോ എന്ന് നോക്കൂ! ഭയപ്പെടുത്തി 'ഐഫോൺ ഫിംഗർ', വീഡിയോ ഇതാ
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
അജയ് ദേവഗണ്‍ ഇനി ഇന്ത്യന്‍ ഫുട്ബോള്‍ കോച്ച്, വീണ്ടും ഒരു സ്പോര്‍ട്സ് ബയോപിക് കൂടി
ഇന്ത്യന്‍ ഫുട്ബോളിന്റെ എക്കാലത്തെയും മകച്ച പരിശീലകനായ സയ്ദ് അബ്ദുള്‍ റഹീമിന്റെ ജീവിതം വെള്ളിത്തിരയിലേക്ക്. ബോളിവുഡിലെ ആക്ഷന്‍ താരം അജയ് ദേവഗണ്‍ ആണ് റഹീമായി എത്തുന്നത്.ഭഗത് സിംഗ്, ചാണക്യ എന്നിവരുടെ ജീവിതകഥ ആസ്പദമാക്കിയുള്ള ചിത്രങ്ങളില്‍ അജയ് മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
ദുല്‍ഖര്‍ സല്മാന് ചിത്രത്തില്‍ മോഹന്‍ലാലിന്റെ ആ നായിക ഇല്ല!!, വ്യാജ വാര്‍ത്തയ്ക്ക് കാരണം?
ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ പരിശീലകനായിരുന്ന സയദ് അബ്ദുള്‍ റഹിമിന്റെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. അമിത് ശര്‍മയാണ് ചിത്രത്തിന്റെ സംവിധായകന്.ഇന്ത്യന്‍ ഫുട്ബോളിന്റെ ഏറ്റവും മനോഹരമായ കാലഘട്ടമായിരിക്കും ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്കു മുമ്പില്‍ എത്തുക.ലോകകപ്പ് നടക്കുന്ന സമയത്താണ് ചിത്രത്തിന്റെ പ്രഖ്യാപനം അണിയറപ്രവര്‍ത്തകര്‍ നടത്തിയത്. പേരിട്ടിട്ടില്ലാത്ത ചിത്രം ബോണി കപൂറും സീ സ്റ്റുഡിയോയും ചേര്‍ന്നാണ് നിര്‍മിക്കുന്നത്. അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ചിത്രം റിലീസിനെത്തും.
ആധുനിക ഫുട്ബോളിന്റെ ശില്പി എന്നും വിശേഷിപ്പിക്കുന്ന സയദ് 1909 ഓഗസ്ത് 17ന് ആണ് ജനിക്കുന്നത്.1950 മുതല്‍ 1963 വരെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി സയദ് അബ്ദുള്‍ റഹീം സേവനമനുഷ്ഠിച്ചിട്ടുണ്ട്.അദ്ധേഹം കോച്ചായിരുന്ന സമയം ഇന്ത്യന്‍ ഫുട്ബോളിന്റെ സുവര്‍ണകാലഘട്ടമായിരുന്നു.1962ല്‍ ഇന്ത്യ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയപ്പോഴും 1956ല്‍ മെല്‍ബണ്‍ ഒളിമ്പിക്സില്‍ സെമിഫൈനലില്‍ എത്തിയപ്പോഴും സയദ് ആയിരുന്നു ടീമിന്റെ പരിശീലകന്.മരിക്കുന്നതുവരെ ടീം ഇന്ത്യയെ പരിശീലിപ്പിച്ചു.മികച്ച കോച്ച് എന്നതുപോലെ തന്നെ മികച്ച മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായിരുന്നു സയദ്. അദ്ധേഹത്തിന്റെ കീഴില്‍ 1962ല്‍ ഏഷ്യന്‍ ഗെയിംസിനിറങ്ങിയ ഇന്ത്യ മടങ്ങിയത് ഫൈനലില്‍ സൗത്ത് കൊറിയയെ 2-1ന് തകര്‍ത്ത് കീരിടവുമായിരുന്നു.ക്യാന്‍സര്‍ ബാധിച്ചതിനെതുടര്‍ന്ന് അമ്പത്തിനാലാം വയസ്സില്‍ അദ്ധേഹം മരിക്കുകയായിരുന്നു.ചാണക്യയ്ക്കുശേഷം ഫുട്ബോള്‍ കോച്ചായി അജയ് ദേവഗണ്‍ എത്തുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ