Don't Miss!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ഇതൊരു ക്യാമ്പയിന് മാത്രം, സണ്ണി ലിയോണിന്റെ പരസ്യ ചിത്രം വൈറലാകുന്നു
ഹരിയാനയില്‍ ഗ്രാമത്തിലെ ഒരു ഇടത്തരം കുടുംബത്തിലാണ് കഥ നടക്കുന്നത്. കുടുംബത്തിലെ ഇളയ മകന് ഏത് നിമിഷവും ജീവന് പോയേക്കാം എന്ന നിലയില്‍ കിടപ്പിലാണ്. ദീപക് ഡൊബ്രിയലാണ് ഈ കഥപാത്രത്തെ അവതരിപ്പിക്കുന്നത്. ഡോക്ടര്‍ ചോദിക്കുന്നു നിങ്ങളുടെ അന്ത്യാഭിലാഷം എന്താണ്? അപ്പോള്‍ സണ്ണി ലിയോണിന്റെ ഫോട്ടോ കാണിച്ച് ഇതാണ് തന്റെ അന്ത്യാഭിലാഷമെന്ന് ദീപക് അറിയിക്കുകയാണ്.
അങ്ങനെ വീട്ടുകാര്‍ മനസില്ലാ മനസോടെ സണ്ണി ലിയോണിനെ കാണിക്കാനായി മകനെ കൊണ്ടു പോകുന്നു. അവിടെ എത്തി സണ്ണി ലിയോണ്‍ കടന്നു വരികെയും ദീപക് അവതരിപ്പിച്ച കഥാപാത്രം അവിടെ വച്ച് മരിക്കുന്നതുമാണ് കഥ. പുകവലിയ്ക്കെതിരായുള്ളതാണ് പരസ്യം. കാണൂ...
ഇതൊരു ക്യാമ്പയിന് മാത്രം, സണ്ണി ലിയോണിന്റെ പരസ്യ ചിത്രം വൈറലാകുന്നു
വിബു പൂരിയാണ് പരസ്യ ചിത്രം സംവിധാനം ചെയ്യുന്നത്.
ഇതൊരു ക്യാമ്പയിന് മാത്രം, സണ്ണി ലിയോണിന്റെ പരസ്യ ചിത്രം വൈറലാകുന്നു
അലോക് നാഥ്, ദീപക് ഡൊബ്രിയാല്, സണ്ണി ലിയോണ്‍ എന്നിവരാണ് ചിത്രത്തില്‍ മുഖ്യ വേഷം ചെയ്തിരിക്കുന്നത്.
ഇതൊരു ക്യാമ്പയിന് മാത്രം, സണ്ണി ലിയോണിന്റെ പരസ്യ ചിത്രം വൈറലാകുന്നു
പുകവലിയ്ക്കെതിരെയുള്ളതാണ് ചിത്രം.
ഇതൊരു ക്യാമ്പയിന് മാത്രം, സണ്ണി ലിയോണിന്റെ പരസ്യ ചിത്രം വൈറലാകുന്നു
പരസ്യ ചിത്രത്തിന്റെ വീഡിയോ കാണൂ..
-
'അവനങ്ങനെ പലതും പറയാറുണ്ട്... അതുകൊണ്ട് തമാശയാണെന്ന് കരുതി, അൽഫോൺസിന് ഒരുപാട് പ്ലാനിങ്ങുണ്ട്'
-
സല്‍മാന്റെ പെങ്ങളെ കെട്ടിയത് പണത്തിന്! വജ്രം പതിപ്പിച്ച വസ്ത്രവും ബെന്റ്ലി കാറും സമ്മാനം
-
'ചേച്ചിയുടെ മരണമുണ്ടായപ്പോൾ ഇനിയെന്ത് എന്ന ചോദ്യമായിരുന്നു മുന്നിൽ, വീട്ടിലേക്ക് വരാൻ പറഞ്ഞ് കരച്ചിലായിരുന്നു'