Don't Miss!
- Sports IPL 2024: ധോണിയുഗം അവസാനിക്കില്ല, അടുത്ത സീസണിലും കളിക്കും; തലയുടെ തീരുമാനം വെളിപ്പെടുത്തി റെയ്ന
- Automobiles ഥാർ 5-ഡോറിനേക്കാൾ ഹൈപ്പ്; അടിമുടി പരിഷ്ക്കാരിയായി ഇന്ത്യയുടെ സ്വന്തം 'ദേസി ജി-വാഗൺ'
- News ശൈലജ ടീച്ചര്‍ പരാജയപ്പെടുന്നതാണ് നല്ലത്; കാരണം വ്യക്തമാക്കി ജോയ് മാത്യു, മുകേഷ് തോല്‍ക്കും
- Lifestyle ദോഷങ്ങള്‍ വഴിമുടക്കും, വീട് മുഴുവന്‍ നെഗറ്റീവ് എനര്‍ജി; വാസ്തുദോഷം വരുത്തും ഈ വസ്തുക്കള്‍
- Finance സരിഗമ അടക്കം മൂന്ന് ഓഹരികൾ, 13 ശതമാനം വരെ കുതിക്കും, ഇപ്പോൾ തന്നെ വാങ്ങാം
- Technology 'അഴിച്ചുവിട്ട' മുതലിനെ ഏറ്റുവാങ്ങാൻ സമയമായി! നേരേ ഫ്ലിപ്പ്കാർട്ടിലേക്ക് വിട്ടോ, ദേ ഇത് വാങ്ങിക്കോ
- Travel മധുര, ശ്രീരംഗം, തഞ്ചാവൂർ; ഒറ്റദിവസ യാത്ര, ചെലവ് വെറും 1000 രൂപ! പോയാലോ
ആളൊഴിയുന്ന നീലക്കൊട്ടകകള്
മറ്റെല്ലാം പരിണാമത്തിലുമെന്നപോലെ തിയറ്റര്‍ സംസ്കാരം പരിണമിച്ച് മള്‍ട്ടിപ്ലക്സ് സംസ്കാരമാകുമ്പോള്‍ നഷ്ടങ്ങള്‍ സഹിക്കേണ്ടിവരുന്നവര്‍ ഏറെയുണ്ട്. ഒപ്പം പടത്തിനായി വലിയ തുക പൊടിക്കാനില്ലാത്തവര്ക്ക് സിനിമ ഒരു മോഹഭംഗമായി നിലനില്‍ക്കുന്ന അവസ്ഥയുമുണ്ടാകുന്നു.
സാധാരണ തിയറ്ററുകളുടെ കഥകഴിയുന്നതിനൊപ്പം വംശനാശം സംഭവിക്കുന്ന മറ്റൊരുകൂട്ടം തിയറ്ററുകളുമുണ്ട്, നീലക്കൊട്ടകകള്, അതായത് സോഫ്റ്റ് പോണ്, നീലച്ചിത്രങ്ങള്‍ തുടങ്ങിയവ സ്ഥിരമായി പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍. നീലക്കൊട്ടകകള് ഒന്നെങ്കിലുമില്ലാത്ത നഗരങ്ങളും ചെറുനഗരങ്ങളും കുറവായിരുന്നു മുമ്പെല്ലാം. അന്തിമയങ്ങുമ്പോള്‍ ഇവിടെ പുരുഷാരം തടിച്ചുകൂടുകയും ചെയ്യാറുണ്ടായിരുന്നു.
കേരളത്തിലെ കഥയെടുക്കുകയാണെങ്കില്‍ ഒരുകാലത്ത് സില്‍ക് സ്മിത പിന്നീട് ഷക്കീല രേഷ്മമാര്‍ തുടങ്ങിയവര്‍ വരെ അടക്കിവാണ ഇത്തരം തിയേറ്ററുകള്‍ നാളുകള്ക്കുമുമ്പേതന്നെ അരങ്ങൊഴിഞ്ഞു.
മുംബൈ നഗരത്തിലും മറ്റും ഇത്തരം തിയേറ്ററുകള്‍ എല്ലാകാലത്തും സജീവമായിരുന്നു. ഇത്തരം ചിത്രങ്ങള്‍ക്ക് ആളെക്കിട്ടാത്ത അവസ്ഥ അവിടെ ഇക്കാലം വരെയുണ്ടായിരുന്നില്ല. എന്നാല്‍ മാറിയ സാഹചര്യങ്ങള്‍ ഇവിടുത്തെ ഇത്തരം തിയേറ്ററുകള്‍ക്ക് വംശനാശം വരുത്തിക്കൊണ്ടിരിക്കുകയാണ്.
അടുത്തപേജില്‍
-
'ബിഗ് ബോസ് കഴിഞ്ഞാല്‍ ജാസ്മിന് നല്ല ചീത്തപ്പേര്, വിവാഹം പോലും നടക്കില്ല; ഗബ്രി പൊടിയും തട്ടി പോകും'
-
ആ പ്രണയം തകർന്നത് നന്നായി, പ്രസന്നയെ പോലൊരു ഭർത്താവിനെ കിട്ടി; ആ വർഷം കഠിനമായിരുന്നെന്നും സ്നേഹ
-
അമ്മ എന്നെ വിളിച്ചു; കരച്ചിൽ വരുന്നെന്ന് പറഞ്ഞു; അതുവരെയും അങ്ങനെ സംസാരിച്ചിട്ടില്ല; നയൻസിന്റെ വാക്കുകൾ