Don't Miss!
- News സൗദി അറേബ്യക്ക് ഇന്ത്യയില്‍ മാത്രമല്ല, ചൈനയിലും വന്‍ തിരിച്ചടി: കാര്യങ്ങള്‍ ഏറ്റവും മോശമായ നിലയില്‍
- Automobiles എടാ മോനെ! ഇത് സൺറൂഫ് അല്ല സ്കൈറൂഫ്; ബെസ്റ്റ് ഇൻ സെഗ്മെന്റ് ഫീച്ചറുകൾ വാരി വിതറി XUV3XO
- Technology ഒരു വർഷം പഴയതാണെന്നുകരുതി പുലി പുലിയല്ലാതാകുമോ! ഈ കിടിലൻ വൺപ്ലസ് ഫോണിന് 6000 രൂപ ഡിസ്കൗണ്ട്
- Sports IPL 2024: കോലി വിവാദം, പിന്നീട് അംപയറോടു ഗംഭീര്‍ കലിപ്പ് കാണിച്ചതെന്തിന്? ഇതാ കാരണം
- Finance വീണ്ടും താഴോട്ടിറങ്ങി സ്വർണവില, മൂന്ന് ദിവസത്തിനിടെ കുറഞ്ഞത് 440 രൂപയോളം, ഇന്നത്തെ നിരക്കറിയാം
- Lifestyle ഭര്‍ത്താവ് നിര്‍ബന്ധിച്ചാലും ഭാര്യ ഈ 5 കാര്യം ചെയ്യരുത്; വിട്ടുവീഴ്ച ചെയ്താല്‍ അടിമയായി ജീവിതം
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
മോളിവുഡിലെ കേട്ടുമറന്ന ഒരു പഴയകഥ
ഒരു ചെറിയ ഫ്ളാഷ് ബാക്ക്...
ദിലീപിനെ നായകനാക്കി ഒരു സിനിമ ചെയ്ത് രക്ഷപ്പെടാം എന്നു കരുതിയാണ് തുളസീദാസ് നല്ല ഒരു തുക അഡ്വാന്‍സും കൊടുത്തു ഡേറ്റുവാങ്ങിവെച്ചത്. എന്നാലത് ഗണപതികല്യാണം പോലെ നീണ്ടുപോയപ്പോള്‍ തുളസീദാസ് അസ്വസ്ഥനായി. ഫോണ്‍ ചെയ്താല്‍ എടുക്കാത്ത സ്ഥിതിയായ് ദിലീപ്, ഒടുവില്‍ ക്ഷമ നശിച്ച് നേരിട്ട് കാണാന്‍ ചെന്നപ്പോഴാണ് അപമാനം നേരിട്ടനുഭവിക്കേണ്ടിവന്നത്.
സെറ്റില്‍ കസേരയിലിരുന്ന് ഫോണ്‍ ചെയ്യുന്ന ദിലീപിനെ കണ്ട് തുളസീദാസ് അടുത്തേക്ക് നടന്നു . തുളസീദാസിനെക്കണ്ടതും ഒഴിഞ്ഞുകിടന്ന മറ്റൊരു കസേരയിലേക്ക് കാലുമെടുത്തു വെച്ച് ദിലീപ് ഫോണിലേക്ക് മുഴുകി. മലയാളത്തില്‍ കുറേ സിനിമകള്‍ ചെയ്ത ഒരു സംവിധായകന് വര്‍ഷങ്ങള്‍ക്കുമുമ്പ് തന്റെ സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്സുകൊടുത്ത ഒരു നടന്റെ മുമ്പില്‍ വന്ന് ഇരിക്കാന്‍ കസേരപോലും കിട്ടാതെ ഒന്നു മൈന്റുചെയ്യാതെയിരുന്നാല് എത്രനേരം നില്ക്കും. എന്നിട്ടും നിന്നു, ദിലീപിനുണ്ടോ കണ്ട ഭാവം ഈ അവഗണന സഹിക്കവയ്യാതെ തുളസീദാസ് തലകുനിച്ച് തിരിച്ചുപോന്നു. പലരോടും പരാതി പറഞ്ഞു. കംപ്ളയിന്റ് ചെയ്യാന്‍ പറഞ്ഞു. ഒടുവില്‍ വിനയനുപരാതിയും നല്കി.
വന്ന വഴി മറന്നുപോയ ദിലീപ് പണ്ട് മെലിഞ്ഞ് കവിളൊട്ടി അഭിനയിച്ച ചിത്രത്തിന്റെ സംവിധായകന് വിനയന് വിളിച്ചു ചോദിച്ചപ്പോഴും പുള്ളി അഭിനയിക്കാന്‍ തയ്യാറല്ല. ദിലീപ് അതേ നിര്‍മ്മാതാവിനെ ഉപയോഗിച്ച് തുളസീദാസിന് പകരം മറ്റൊരാളെ കൊണ്ട് സിനിമ ചെയ്യിക്കാന്‍ മുതിര്‍ന്നാല്‍ ഉത്തരവാദിത്വമുള്ള യൂനിയന്‍ നേതാവ് എന്തുചെയ്യണം. വിനയന് മാക്ടയുടെ യോഗം വിളിച്ചു ചേര്‍ത്തു.
അടുത്ത പേജില്‍ അന്നത്തെ മാക്ട യോഗത്തില്‍ സംഭവിച്ചത്
-
തിരിച്ച് വന്ന് അവളുടെ ജീവിതമെന്താകുമെന്ന ആശങ്കയുണ്ട്; ഞങ്ങൾ തമ്മിലും വഴക്കുണ്ടായിട്ടുണ്ട്; രഞ്ജു രഞ്ജിമാർ
-
'ജയ് ഹോ' ഒറിജിനല്‍ ട്രാക്ക് റഹ്മാന്റേതല്ല; ചെയ്തത് മറ്റൊരു സിനിമയ്ക്ക് വേണ്ടി: രാം ഗോപാല്‍ വര്‍മ
-
കുറേ ടേക്കുകള്‍ പോയിട്ടും മമ്മൂട്ടി ശരിയാക്കിയില്ല; ഡബ്ബിംഗ് സമയത്തും പ്രശ്നം; സംവിധായകന്