Don't Miss!
- Automobiles എൻഫീൽഡിന്റെ വില്ലനാവാൻ ഓസ്ട്രിയൻ മുതലാളി, കിടിലൻ ബൈക്കുകളുമായി ബ്രിക്സ്റ്റൺ ഇന്ത്യയിലേക്ക്
- Technology ഇനി ഡാഷ് ക്യാം വാങ്ങേണ്ട! പഴയ ഫോൺ ഉണ്ടെങ്കിൽ എല്ലാം സെറ്റ്!
- Sports IPL 2024: സഞ്ജുവിന്റെ വിക്കറ്റ് ഞാനും നേടിയിട്ടുണ്ട്, അന്ന് അവന് 16 വയസ്; ഓര്മ പുതുക്കി അക്രം
- Finance 15x15x15 - കോടിപതിയാകാൻ ഒരു സൂത്രവാക്യം
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- News അനധികൃത ഐപിഎൽ സ്ട്രീമിംഗ് കേസ്; നടി തമന്നയ്ക്ക് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
ലാലിന്റെ ബത്ലഹേമും മമ്മൂട്ടിയുടെ നരസിംഹവും മഞ്ജുവിന്റെ പാവാടയും ആകുമ്പോള്‍
ചില അതിഥി വേഷങ്ങള്‍ അപ്രതീക്ഷിതമായി എത്തി പ്രേക്ഷകരെ ഞെട്ടിച്ചിട്ടുണ്ട്. മുന്‍നിര താരങ്ങള്‍ അതിഥി താരമായി എത്തുകയും പിന്നീട് സിനിമയുടെ ക്രഡിറ്റ് മുഴുവനായി കൊണ്ടു പോയതിനും പ്രേക്ഷകര്‍, നമ്മള് സാക്ഷികളാണ്.
സമ്മര്‍ ഇന്‍ ബദ്ലേഹേമിലെ മോഹന്‍ലാലും നരസിംഹത്തിലെ മമ്മൂട്ടിയും ഏറ്റവും വലിയ ഉദാഹരണം. അത്തരത്തിലുള്ള ആറ് അതിഥി വേഷങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
ലാലിന്റെ ബത്ലഹേമും മമ്മൂട്ടിയുടെ നരസിംഹവും മഞ്ജുവിന്റെ പാവാടയും ആകുമ്പോള്‍
കഥയുടെ രണ്ടാം പകുതി മുതല്‍ മഞ്ജുവിന്റെ റോളിനെ കുറിച്ച് പറയുന്നുണ്ടെങ്കിലും ഏറ്റവും ഒടുവിലാണ് എന്‍ട്രി നല്‍കിയത്. ഒട്ടും പ്രതീക്ഷിക്കാത്ത ആ ഒരു വേഷം സിനിമയുടെ മുഴുവന്‍ ക്രഡിറ്റും കൊണ്ടുപോയി.
ലാലിന്റെ ബത്ലഹേമും മമ്മൂട്ടിയുടെ നരസിംഹവും മഞ്ജുവിന്റെ പാവാടയും ആകുമ്പോള്‍
കാണ്ഡഹാര്‍ എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചന് അതിഥി വേഷത്തിലെത്തിയത്. ഒരു അതിഥി വേഷം എന്നതിനപ്പുറമുള്ള പ്രാധാന്യം ഈ വേഷത്തിനുണ്ടായിരുന്നു. മോഹന്‍ലാലിനൊപ്പമുള്ള കോമ്പിനേഷന്‍ രംഗങ്ങള്‍ വളരെ പ്രധാന്യത്തോടെയാണ് ഒരുക്കിയത്
ലാലിന്റെ ബത്ലഹേമും മമ്മൂട്ടിയുടെ നരസിംഹവും മഞ്ജുവിന്റെ പാവാടയും ആകുമ്പോള്‍
സംശയമില്ല, സമ്മര്‍ ഇന്‍ ബത്ലേഹേം തന്നെ. ക്ലൈമാകിസില്‍ ഒരു അഞ്ച് മിനിട്ട് മാത്രം എത്തുന്ന മോഹന്‍ലാലാണ് ചിത്രത്തില്‍ അതുവരെ നിറഞ്ഞു നിന്ന ജയറാമിനെയും സുരേഷ് ഗോപിയെയുമൊക്കെ കടത്തിവെട്ടുന്നത്. മൃദുലമായ സംഭാഷണ രീതിയും ഏറെ ആകര്‍ഷണമായി
ലാലിന്റെ ബത്ലഹേമും മമ്മൂട്ടിയുടെ നരസിംഹവും മഞ്ജുവിന്റെ പാവാടയും ആകുമ്പോള്‍
മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ച വിജയമായാണ് നരംസിഹത്തെ കാണുന്നത്. കോടതിയില്‍ ഇന്ദുചൂഢന്റെ അച്ഛനെ രക്ഷിക്കാന്‍ എത്തുന്ന അഡ്വ. നന്ദഗോപാല്‍ മാരാര്‍ എന്ന കഥാപാത്രമായി എത്തിയ മമ്മൂട്ടി സിനിമയുടെ ക്രഡിറ്റേറ്റെടുത്തു.
ലാലിന്റെ ബത്ലഹേമും മമ്മൂട്ടിയുടെ നരസിംഹവും മഞ്ജുവിന്റെ പാവാടയും ആകുമ്പോള്‍
മുല്ല എന്ന ചിത്രത്തിലാണ് പ്രേക്ഷകരെ ചിരിപ്പിച്ചുകൊണ്ട് ഭാവന എത്തുന്നത്. മകളെ നഷ്ടപ്പെട്ടതോടെ മാനസിക നിലതെറ്റിയ അമ്മയുടെ വേഷത്തില്‍ ചിത്രത്തില്‍ എത്തുന്ന ഭാവന ഒരു നിമിഷം പ്രേക്ഷകരെയും ആകാംക്ഷയുടെ മുനയില്‍ നിര്‍ത്തി
ലാലിന്റെ ബത്ലഹേമും മമ്മൂട്ടിയുടെ നരസിംഹവും മഞ്ജുവിന്റെ പാവാടയും ആകുമ്പോള്‍
കുഞ്ഞിരാമായണത്തിലെ റിമി ടോണിയുടെ അതിഥി വേഷവും സര്‍പ്രൈസിങ് ആയിരുന്നു. കഥയുടെ തുടക്കം മുതല്‍ കഥാപാത്രത്തെ കുറിച്ച് പറയുന്നുണ്ടെങ്കിലും ഒടുവിലാണ് റിമി രംഗപ്രവേശനം ചെയ്യുന്നത്.
-
ഷൈന്‍ ടോം തോച്ചോ? മറുപടി നല്കി തനു; ബ്രേക്കപ്പ് വാർത്തകള്‍ക്കിടെ ചര്‍ച്ചയായി മറുപടികള്‍
-
'പ്രണയത്തിൻ്റെ പേരിൽ ജാസ്മിൻ എന്നെ വിഡ്ഢിയാക്കി, ഞാൻ അനുഭവിക്കുന്നത് ഇനി അവൾ മനസിലാക്കും'; ഭാവി വരൻ അഫ്സൽ
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'