Don't Miss!
- Lifestyle പുതിയ ഭൂമിയാകുമോ എന്‍സിലാഡസ്? ശനിയുടെ ഈ ചന്ദ്രനില്‍ ജീവന് വേണ്ട എല്ലാ ചേരുവകളും
- News അംബേദ്കറെ അപമാനിച്ചു, രാജ്യത്തെ തകര്‍ക്കാന്‍ നോക്കുന്നു; കോണ്‍ഗ്രസിനെ വിടാതെ പ്രധാനമന്ത്രി
- Sports IPL 2024: തലയെ വീഴ്ത്തി റുതുരാജ്, ധോണിയുടെ വമ്പന്‍ റെക്കോഡ് തകര്‍ന്നു! ഇനി ഒന്നാമന്
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
ചാലക്കുടിയുടെ കറുത്ത മുത്ത്
സിനിമയുടെ തിരക്കുകളില്ലാത്തപ്പോള്‍ രാവിലെ പാടത്തിലൂടെയും പറമ്പിലൂടെയും മണി നടക്കാനിറങ്ങും. നടന്ന് ക്ഷീണിച്ച് കഴിയുമ്പോള്‍ ചായകടയില്‍ എത്തി കടുപ്പത്തില്‍ ഒരു ചായ. പിന്നെ കുറച്ച് നാട്ടു കാര്യങ്ങളൊക്കെ പറഞ്ഞ് പത്രവും വായിച്ച് സാധരണകാരനില്‍ ഒരാളായി അവിടെ ഇരിക്കും.
ഒരു സാധാരണ കുടുംബത്തില്‍ ജനിച്ച് കഷ്ടപാടുകളോട് പൊരുതി ജയിച്ചാണ് കലാഭവന്‍ മണി എന്ന നടന് ഇവിടെ വരെ എത്തിയത്. എങ്കിലും തന്റെ കഴിഞ്ഞു പോയ കാലത്തെ മറക്കാന്‍ മണിക്ക് ഇഷ്ടമുണ്ടായിരുന്നില്ല. ഒരു സാധാരണകാരനായി സാധരണകാരുടെ കൂടെ തന്നെ ജീവിച്ചു.
പ്രായത്തില്‍ മുതിര്‍ന്നവര്‍ക്കും ഇളയവര്‍ക്കുമെല്ലാം മണി എന്നും മണി ചേട്ടനായിരുന്നു. ഓട്ടോ ഡ്രൈവറായിട്ടായിരുന്നു മണിയുടെ ജീവിതം തുടങ്ങുന്നത്. പിന്നീട് അക്ഷരം എന്ന ചിത്രത്തിലൂടെ അഭിനരംഗത്ത് എത്തിയ മണി നാടന്‍ പാട്ടുകളിലൂടെയും ശ്രദ്ധേയനായി.
ചാലക്കുടിയുടെ കറുത്ത മുത്തിനെ തട്ടിയെടുത്ത മരണമേ.. നിന്നോട് ക്ഷമിക്കില്ല, വേദനയോടെ ചാലക്കുടി
മണിയുടെ അപ്രതീക്ഷിത മരണം ഇപ്പോഴും ചാലകുടിക്കാര്‍ക്ക് വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ല.
ചാലക്കുടിയുടെ കറുത്ത മുത്തിനെ തട്ടിയെടുത്ത മരണമേ.. നിന്നോട് ക്ഷമിക്കില്ല, വേദനയോടെ ചാലക്കുടി
തൃശ്ശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ രാമന്റെയും അമ്മിണിയുടെയും മകനായി 1971ലാണ് മണി ജനിച്ചത്.
ചാലക്കുടിയുടെ കറുത്ത മുത്തിനെ തട്ടിയെടുത്ത മരണമേ.. നിന്നോട് ക്ഷമിക്കില്ല, വേദനയോടെ ചാലക്കുടി
ജീവിതത്തിലെ കഷ്ടപാടുകളോട് പൊരുതി ജയിച്ചാണ് മണി എന്ന കലാഭവന്‍ മണി എന്ന നടന് ഉയരങ്ങള്‍ കീഴടക്കിയത്. എങ്കിലും തന്റെ കഴിഞ്ഞു പോയ കാലത്തെ മറന്ന് ജീവിക്കാന്‍ കലാഭവന്‍ മണിക്ക് ഇഷ്ടമുണ്ടായിരുന്നില്ല.
ചാലക്കുടിയുടെ കറുത്ത മുത്തിനെ തട്ടിയെടുത്ത മരണമേ.. നിന്നോട് ക്ഷമിക്കില്ല, വേദനയോടെ ചാലക്കുടി
അന്യ ദേശങ്ങളില്‍ നിന്ന് പോലും ദിവസവും മണിയെ കാണാന്‍ ആളുകള്‍ എത്തുമായിരുന്നുവത്രേ. വരുന്നവരോട് കൂട്ടുകാരെ പോലെ സംസാരിച്ച് നാടാന് പാട്ടുകള്‍ പാടിയായിരുന്നു യാത്ര അയയ്ക്കാറ്.
ചാലക്കുടിയുടെ കറുത്ത മുത്തിനെ തട്ടിയെടുത്ത മരണമേ.. നിന്നോട് ക്ഷമിക്കില്ല, വേദനയോടെ ചാലക്കുടി
തന്റെ ചാലകുടിയുടെ വികസനത്തിന് വേണ്ടിയും മണി പ്രവര്‍ത്തിച്ചിട്ടുണ്ട്. യാത്രായോഗ്യമല്ലാത്ത റോഡ് ടാറ് ചെയ്തും നഗരത്തിന്റെ മറ്റ് വികസന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി മണി പ്രവര്‍ത്തിച്ചത് ഒരിക്കലും ചാലകുടികാര്‍ക്ക് മറക്കാന്‍ കഴിയില്ല.
ചാലക്കുടിയുടെ കറുത്ത മുത്തിനെ തട്ടിയെടുത്ത മരണമേ.. നിന്നോട് ക്ഷമിക്കില്ല, വേദനയോടെ ചാലക്കുടി
ഓട്ടോറിക്ഷ ഡ്രൈവറായായാണ് മണിയുടെ ജീവിതം തുടങ്ങുന്നത്. ഇപ്പോഴും ഒരു ഓട്ടോ മണിയുടെ വീട്ടിലുണ്ട്. തിരക്കില്ലാത്ത സമയങ്ങളില്‍ ഇപ്പോഴും ഓട്ടോയെടുത്ത് നാട് ചുറ്റാനിറങ്ങും. ചാലക്കുടികാരന്‍ ചങ്ങാതി എന്നാണ് ഓട്ടോയുടെ പേര്.
-
വിവാഹമോചനം കുടുബത്തിൽ തുടർകഥയാകുന്നു; താര കുടുംബത്തിലേക്ക് മറ്റൊരു വധു; സമാന്തയ്ക്ക് ശേഷം മറ്റൊരു നടി?
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്
-
സല്‍മാന്റെ പെങ്ങളെ കെട്ടിയത് പണത്തിന്! വജ്രം പതിപ്പിച്ച വസ്ത്രവും ബെന്റ്ലി കാറും സമ്മാനം