twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വിവാഹ ശേഷമുള്ള മാറ്റത്തെക്കുറിച്ച് ശിവദ! മുരളി സഹപാഠിയായിരുന്നു! സൗഹൃദം പ്രണയമായി

    |

    വിവാഹത്തോടെ അഭിനയത്തില്‍ നിന്നും നായികമാര്‍ ഇടവേള എടുക്കാറുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷമായി ചിലരൊക്കെ തിരിച്ചുവരവ് നടത്താറുണ്ട്. മറ്റ് ചിലരാവട്ടെ അതേക്കുറിച്ച് ആലോചിക്കാറുപോലുമില്ല. ആരാധകരാവട്ടെ തിരിച്ച് വരവിനെക്കുറിച്ച് ചോദിച്ചുകൊണ്ടേയിരിക്കാറുമുണ്ട്. ഫാസില്‍ സംവിധാനം ചെയ്ത ലിവിങ് റ്റുഗദറിലൂടെയായിരുന്നു ശിവദ നായികയായി അരങ്ങേറിയത്. വിവാഹ ശേഷം സിനിമയില്‍ നിന്നും ബ്രേക്കെടുക്കാന്‍ തോന്നിയിരുന്നില്ലെന്ന് താരം പറയുന്നു. കേരളകൗമുദിക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു താരം വിശേഷങ്ങള്‍ പങ്കുവെച്ചത്.

    വിവാഹത്തിന് മുന്‍പ് താന്‍ എങ്ങനെയായിരുന്നുവോ അത് പോലെ തന്നെയാണ് ഇപ്പോഴുമെന്നും ശിവദ പറയുന്നു. അഭിനേതാവ് കൂടിയായ മുരളീകൃഷ്ണനെയാണ് താരം വിവാഹം ചെയ്തത്. അടുത്തിടെയായിരുന്നു ഇവരുടെ മകളായ അരുന്ധതിക്ക് ഒരുവയസ്സ് തികഞ്ഞത്. പ്രസവ ശേഷമുള്ള വിഷാദ അവസ്ഥയെ അഭിമുഖീകരിച്ചതിനെക്കുറിച്ച് തുറന്നുപറഞ്ഞ് നേരത്തെ താരം എത്തിയിരുന്നു. തമിഴ് സിനിമയില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു ശിവദയുടെ വിവാഹം.വിവാഹത്തെക്കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെക്കുറിച്ചുമൊക്കെയുള്ള വിശേഷങ്ങളാണ് ശിവദ പങ്കുവെച്ചത്.

    മലയാളത്തിലേക്കുള്ള വരവും വിവാഹവും

    മലയാളത്തിലേക്കുള്ള വരവും വിവാഹവും

    മലയാളത്തിലേക്കുള്ള വരവും വിവാഹവും ഒരുമിച്ചായിരുന്നു. വിവാഹം സിനിമയിൽ നിന്ന് വിരമിക്കാനുള്ള ഉടമ്പടിയല്ലല്ലോ. അല്ലെങ്കിലും സർക്കാർ ജീവനക്കാരെപ്പോലെ വിരമിക്കുന്നവരല്ല താരങ്ങൾ. അങ്ങനെയൊരു കാര്യം അവരുടെ കരിയറിൽ ഒരിക്കലുമില്ല. എപ്പോൾ വിരമിക്കണമെന്ന് താരങ്ങളാണ് തീരുമാനിക്കേണ്ടത്. ഒരുബ്രേക്ക് ആവശ്യമാണെന്ന്‌ തോന്നിയാൽ മാത്രം എടുക്കുക. അല്ലെങ്കിൽ ഇതേ താളത്തിൽ മുന്നോട്ട്‌പോകുക. ഞാൻ അങ്ങനെയാണ്.

    ഒരു മാറ്റവുമില്ല

    ഒരു മാറ്റവുമില്ല

    നമ്മുടെ പല നടിമാരും വിവാഹശേഷം സിനിമയിൽ നിന്ന് പിൻവാങ്ങി. അതിന് പലരും പറയുന്നത് വിവാഹശേഷം തങ്ങൾക്ക് ഒരു ബ്രേക്ക്‌വേണമെന്നാണ്. എന്തിനാണ് അങ്ങനെയൊരു ബ്രേക്ക്. ഞാൻ വിവാഹത്തിനു മുൻപ് എങ്ങനെയായിരുന്നോ അങ്ങനെ തന്നെയാണ് ഇപ്പോഴും. ഒരു മാറ്റവുമില്ല. നാളെയും അങ്ങനെ തന്നെ ആയിരിക്കും. കല്യാണത്തിനു മുമ്പ് എന്റെ അച്ഛനും അമ്മയുമായിരുന്നു എനിക്ക് സപ്പോർട്ട്. ഇപ്പോൾ അവരുടെ കൂടെ മുരളിയും മുരളിയുടെ അച്ഛനും അമ്മയും ഉണ്ട് .

    സന്തോഷത്തോടെ മുരളി  യാത്രയാക്കി

    സന്തോഷത്തോടെ മുരളി  യാത്രയാക്കി

    ഇന്നുവരെ ഒരു തരത്തിലുള്ള നിബന്ധനയും വീട്ടിൽ നിന്ന് ഉണ്ടായിട്ടില്ല. ഒരു തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു വിവാഹം. ഒരാഴ്ചത്തെ ലീവ്‌പോലും എടുത്തില്ല. അല്ലെങ്കിലും സിനിമയിൽ എവിടുന്ന് ലീവ് കിട്ടാനാ? മധുവിധു ആഘോഷിക്കാൻ പോലും കഴിഞ്ഞില്ല. എനിക്ക് ചെറിയ ടെൻഷനും പേടിയുമൊക്കെ ഉണ്ടായിരുന്നു. മുരളി എന്തു വിചാരിക്കും? പക്ഷേ വളരെ സന്തോഷത്തോടെ മുരളി എന്നെ യാത്രയാക്കി . വീട്ടുകാരും വളരെ സന്തോഷത്തിലായിരുന്നു.

    സിനിമയിലേക്ക് വരാൻ

    സിനിമയിലേക്ക് വരാൻ

    സത്യത്തിൽ ഞാൻ സിനിമയിലേക്ക് വരാൻ കാരണം മുരളിയാണ്. ഞാനും മുരളിയും സഹപാഠികളായിരുന്നു. നല്ല സുഹൃത്തുക്കളും. സൗഹൃദമാണ് പ്രണയമായി മാറിയത്. വീട്ടുകാരുടെ പിന്തുണയുണ്ടായിരുന്നു. ചാനലുകളിൽ ആങ്കറായിരിക്കുമ്പോഴും സിനിമയിൽ അഭിനയിക്കണമെന്ന് മുരളി നിർബന്ധിക്കുമായിരുന്നു. സിനിമയിൽ അവസരം കിട്ടിയാൽ തട്ടിക്കളയരുത്. പോയി ചെയ്ത്‌ നോക്കണം. 

     മുരളിയുടെ പക്ഷം

    മുരളിയുടെ പക്ഷം

    കിട്ടിയാൽ ഊട്ടി അല്ലെങ്കിൽ ചട്ടി എന്നായിരുന്നു മുരളിയുടെ പക്ഷം. തമിഴ് സിനിമകളിലാണ് എനിക്ക് കൂടുതൽ അവസരം കിട്ടിയിട്ടുള്ളത്. ഇപ്പോഴും തമിഴിൽ നിന്ന് ഒരുപാട് ഓഫറുകൾ വരുന്നുണ്ട്. സു.... സു... സുധി വാത്മീകം,  ശിക്കാരി ശംഭു, ലക്ഷ്യം, അച്ചായൻസ്, ചാണക്യതന്ത്രം, ലൂസിഫർ എന്നീ ചിത്രങ്ങളിലൂടെയുമാണ് താന്‍ ശ്രദ്ധ നേടിയതെന്നും ശിവദ പറയുന്നു.

    Read more about: ശിവദ
    English summary
    Actress Shivada about her life changes after marriage with Muralikrishnan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X