Don't Miss!
- Lifestyle കടക്കെണി മരണക്കെണിയാകരുത്; കടത്തില്‍ നിന്ന് കരകയറാന്‍ വാസ്തു പറയും പരിഹാരങ്ങള്‍
- Technology എളുപ്പ വഴികൾ വേണ്ടന്ന് വെക്കണോ? ക്രോം ബ്രൗസറുപയോഗിക്കാൻ കിടിലൻ ടിപ്സ്
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024; അക്കരെ കൊട്ടിയൂർ സ്ത്രീ പ്രവേശനം, തിയതി, പൂജകൾ
- Automobiles കുറഞ്ഞ നിരക്കിൽ വിമാനയാത്ര നടത്തണോ, എയർ അറേബ്യയുടെ 'സൂപ്പർ സീറ്റ് സെയിൽ'നെ കുറിച്ച് അറിഞ്ഞു വച്ചോ
- Sports IPL 2024: ടെക്നോളജി സഹായിക്കാനുള്ളത്; കോലിയുടെ പുറത്താകലില്‍ തുറന്നടിച്ച് ഡിവില്യേഴ്സ്
- Finance നഷ്ടത്തിന് ടാറ്റാ, മുന്നേറ്റത്തിന് തയ്യാറെടുത്ത് ടാറ്റാ ഗ്രൂപ്പ് ഓഹരി, ടാർഗെറ്റ് വില ഉയർത്തി ജെഫറീസ്
- News ഇനി ഭവന വായ്പയ്ക്ക് ബാങ്കുകൾ കയറി ഇറങ്ങേണ്ട; കെഎസ്എഫ്ഇ നിങ്ങളെ സഹായിക്കും, പലിശ ഇത്ര മാത്രം
30 വര്‍ഷമായി കൂടെ ഉള്ളവര്‍ തള്ളിപ്പറഞ്ഞു! ഹോട്ടലിലാണെങ്കില്‍ ജീവനോടെ ഉണ്ടാവില്ലായിരുന്നു അലന്‍സിയര്‍
മലയാള സിനിമയില്‍ പ്രധാന്യമുള്ള കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് അലന്‍സിയര്‍. ലോകസിനിമയെ വരെ ഞെട്ടിച്ച മീ ടൂ മൂവ്മെന്റില്‍ നടന് അലന്സിയറിനെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. കഴിഞ്ഞ വര്‍ഷമാണ് അലന്‍സിയറില്‍ നിന്നും മോശം അനുഭവം നേരിടേണ്ടി വന്നെന്ന് ഒരു നടി വെളിപ്പെടുത്തുന്നത്. ആദ്യം ആരോപണങ്ങള്‍ നിഷേധിച്ച അലന്‍സിയര്‍ പിന്നീട് മാപ്പ് പറഞ്ഞിരുന്നു. സംഭവം നടന്നിട്ട് മാസങ്ങള്‍ കഴിഞ്ഞെങ്കിലും അന്നത്തെ സാഹചര്യത്തെ കുറിച്ച് അദ്ദേഹം തുറന്ന് സംസാരിച്ചിരിക്കുകയാണ്.
ന്യൂസ് 18 ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്ന്ു അലന്‍സിയര്‍ മനസ് തുറന്നത്. ഈ വാര്‍ത്ത താന്‍ അറിയുന്നത് സത്യം പറഞ്ഞാ വിശ്വസിക്കുവോ എന്ന സിനിമയുടെ ലൊക്കേഷനില്‍ നിന്നുമായിരുന്നു. അന്ന് ബിജു മേനോന്, സന്ദീപ് സേനന്, സുധി കോപ്പ എന്നിവരൊക്കെ നല്കിയ പിന്തുണയും അവര്‍ തന്നില്‍ അര്‍പ്പിച്ച വിശ്വാസവുമാണ് ഇപ്പോഴും ഞാന്‍ ജീവിച്ചിരിക്കാന്‍ കാരണം. കൊമേഴ്സ്യല്‍ സിനിമാ മേഖലയില്‍ നിന്നും നിരവധി പേര് തന്നെയും തന്റെ കുടുംബത്തെയും വിളിച്ച് പിന്തുണ അറിയിച്ചിരുന്നു.
മൂന്ന് വര്‍ഷമായി തന്നെ അറിയുന്നവര്‍ കൂടെ നിന്നപ്പോള്‍ മുപ്പത് വര്‍ഷത്തെ പരിചയമുള്ളവര്‍ തള്ളിപ്പറയുകയാണ് ചെയ്തത്. അത് ഏറെ മനസപ്രയാസം ഉണ്ടാക്കിയെന്നും അലന്‍സിയര്‍ പറയുന്നു. ആ ദിവസങ്ങളില്‍ ബിജു മേനോന് അടക്കമുള്ളവരുടെ കൂടെ ഒരു വീട്ടിലായിരുന്നു താമസിച്ചിരുന്നത്. ഹോട്ടലില്‍ ആയിരുന്നെങ്കില്‍ ജീവനോടെ ഉണ്ടാകില്ലായിരുന്നെന്നും അലന്‍സിയര്‍ പറയുന്നു.
-
തിരിച്ച് വന്ന് അവളുടെ ജീവിതമെന്താകുമെന്ന ആശങ്കയുണ്ട്; ഞങ്ങൾ തമ്മിലും വഴക്കുണ്ടായിട്ടുണ്ട്; രഞ്ജു രഞ്ജിമാർ
-
ദയവായി എന്നെ തിരിച്ചയക്കൂ, കരഞ്ഞ് കൊണ്ട് ജാന്മണി; ദുഖം താങ്ങാനാകാതെ ജിന്റോ; ജാന്മണി പുറത്ത്
-
അച്ഛന്റെ അസുഖം പ്രതീക്ഷിച്ചിരുന്നതാണ്; പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല; ധ്യാന്‍ ശ്രീനിവാസന്