Don't Miss!
- Travel അവധിക്കാലത്തെ ഒറ്റദിവസം മതി; കറങ്ങിവരാൻ ഇഷ്ടംപോലെ സ്ഥലങ്ങൾ.. ചതുരംഗപ്പാറ , റിപ്പിൾസ്, ആനയിറങ്കൽ...
- Automobiles അടിച്ചു ഫിറ്റായി ആഡംബര വാഹനങ്ങൾ! പിടിച്ച് അകത്തിട്ട് ഒഡീഷ പൊലീസ്, വൈറൽ വീഡിയോ കാണാം
- News 238 തിരഞ്ഞെടുപ്പിൽ തോറ്റുതൊപ്പിയിട്ടു; റെക്കോർഡും കിട്ടി; ഈ തിരഞ്ഞെടുപ്പിലും പത്മരാജൻ മത്സരിക്കും
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
- Lifestyle വിവാഹ ജീവിതത്തില്‍ എന്നും സന്തോഷവും സമാധാനവും വേണോ, എങ്കില്‍ 1-1-1-1 വിവാഹ നിയമം പിന്തടരൂ
- Sports IPL 2024: ആരും തളരരുത്, ഡ്രസിങ് റൂമില്‍ ഹാര്‍ദിക്കിന്റെ പ്രസംഗം; വീഡിയോ വൈറല്‍
- Technology സർവ്വവും എഐ മയം; വാട്സ്ആപ്പിലും എഐ ഫീച്ചറുകൾ എത്തുന്നു, ചാറ്റ്ബോട്ടും ഇമേജ് എഡിറ്ററും ഉടൻ എത്തും
നിഖിതയായി ആദ്യം ആലോചിച്ചത് നസ്രിയയെ പിന്നീട് കല്യാണിയിലേക്ക് എത്തി, കാരണം വെളിപ്പെടുത്തി അനൂപ്
മികച്ച പ്രേക്ഷക പ്രതികരണം നേടി വരനെ ആവശ്യമുണ്ട് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പ്രേക്ഷകരുട പ്രിയപ്പെട്ട താരങ്ങളായ ശോഭനയേയും സുരേഷ് ഗോപിയേയും ഒരിക്കൽ കൂടെ സ്ക്രീനിൽ ഒന്നിച്ചു കണ്ട സന്തോഷത്തിലാണ് ആരാധകർ. ചിത്രത്തിലെ ഒരു ഹൈലൈറ്റ് മലയാളത്തിലെ എവർഗ്രീൻ താരജോഡികളാകുമ്പോൾ മറ്റൊരു ശ്രദ്ധേയമായ ഘടകം ദുൽഖറും കല്യാണിയുമാണ്. വരനെ ആവശ്യമുണ്ട് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായി മാറിയിരിക്കുകയാണിവർ. ഇപ്പോഴിത ചിത്രത്തിലേയ്ക്ക് കല്യാണി എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ അനൂപ് സത്യൻ.
റഹ്മാന്റെ മകളെ കാണുമ്പോൾ ശ്വാസംമുട്ടുന്നെന്ന് തസ്ലിമ നസ്രിന്‍, ശുദ്ധവായു ശ്വസിക്കുവെന്ന് മറുപടി
ചിത്രത്തിൽ കല്യാണി ചെയ്ത നിഖിത എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചിരുന്നത് നസ്രിയെയായിരുന്നു. എന്നാൽ അത് നീണ്ടു പോകുകയായിരുന്നു. അങ്ങനെയാണ് ആ ചിന്ത കല്യാണിയിലേയ്ക്ക് എത്തിയതും ആ കഥാപാത്രത്തിലേയ്ക്ക് കാസ്റ്റ് ചെയ്തതെന്നും അനൂപ് സത്യൻ പറഞ്ഞു.
ആര്യയും രജിത്തും സൂരജും അകത്ത്; മഞ്ജുവും പ്രദീപും? ബിഗ് ബോസിൽ ഉദ്വേഗ ഭരിതമായ നിമിഷം
കല്യാണിയുടെ റിയാക്ഷൻസ് എറെ ഇഷ്ടമായിരുന്നു. സാധാരണ രീതിയിലുള്ള പെരുമാറ്റവും ആരെയും ആകർഷിക്കുന്ന ചിരിയും ഒരു ഫ്രഷ്നസ് ഫീൽ ചെയ്തിരുന്നു. പ്രേക്ഷകര്‍ക്കും ഇഷ്ടമാകുമെന്ന് തോന്നിയെന്നും അനൂപ് കൂട്ടിച്ചേർത്തു. ചിത്രത്തിൽ ആദ്യം ശോഭനയുടേയും കല്യാണിയുടേയും യഥാർഥ ശബ്ദം ഉപയോഗിക്കാമെന്ന് ആലോചിച്ചിരുന്നുവെന്നും അനൂപ് സത്യൻ പറഞ്ഞു.