Don't Miss!
- Sports IPL 2024: 17ാം ഓവര്‍ എറിയാനെത്തിയത് ഹാര്‍ദിക്, തടുത്ത് രോഹിത്; കളി മാറ്റിയ തന്ത്രം ഇതാണ്
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- News പ്രമേഹ രോഗി, ഇന്‍സുലിന്‍ ആവശ്യപ്പെട്ടിട്ടും നല്‍കിയില്ല; കെജ്രിവാളിനെ കൊല്ലാന്‍ ഗൂഢാലോചനയെന്ന് എഎപി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
കരിഷമയുടെ ജീവിതത്തിലെ ചില ക്ലേശങ്ങള്‍; പിറന്നാള്‍ ദിനത്തില്‍ ഒരു ഓര്‍മപ്പെടുത്തല്‍
ബോളിവുഡ് ആരാധകരും കുടുംബവും കരിഷ്മ കപൂറിന്റെ പിറന്നാള്‍ ദിനം ആഘോഷിക്കുകയാണ്. സിനിമ ജീവിതത്തില്‍ കരിഷ്മ കപൂറിന് തിളക്കമാര്‍ന്ന മുഹൂര്‍ത്തങ്ങള്‍ ലഭിച്ചിട്ടുണ്ട്. അതോടൊപ്പം കരിഷ്മ കപൂര്‍ ചില ക്ലേശകരമായ നിമിഷങ്ങളും അഭിമുഖീകരിച്ചിട്ടുണ്ട്. ഈ പിറന്നാള്‍ ദിനത്തില്‍ കരിഷമയുടെ ജീവിതത്തിലെ ചില കഷ്ടതകള്‍ നിറഞ്ഞ മുഹൂര്‍ത്തങ്ങള്‍ പങ്ക് വെയ്ക്കുന്നു.
രന്ദീര് കപൂറിന്റെയും ബബിതയുടെയും മകളായ കരിഷ്മ കപൂര്‍ 17 മത്തെ വയസ്സിലാണ് സിനിമയിലേക്ക് വരുന്നത്. 1991 ല്‍ കെ മുരളി മോഹന്‍ റാവോ സംവിധാനം ചെയ്ത പ്രേം ഖ്വയ്ദി എന്ന ചിത്രമാണ് കരിഷമ കപൂറുന്റെ അരങ്ങേറ്റ ചിത്രം.
ആദ്യ ചിത്രത്തിലൂടെ തന്നെ വമ്പിച്ച വിജയത്തിലെത്താനും അതേ തുടര്‍ന്ന് അനേകം സിനിമകള്‍ കരിഷ്മയെ തേടിയെത്തുകെയും ചെയ്തു. ശേഷം 1996 ല്‍ കരിഷമ കപൂറിന് മികച്ച അഭിനേത്രിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ലഭിച്ചു. രാജാ ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലെ അഭിനയത്തിനാണ് അവാര്‍ഡ് ലഭിച്ചത്.
1997 ല്‍ കരിഷ്മ കപൂറിന് മികച്ച സഹനടിക്കുള്ള ദേശീയ ഫിലിം അവാര്‍ഡ് ലഭിച്ചു. ഷാരുഖാനും മാധുരിയും മുഖ്യ കഥാപാത്രങ്ങളായ ദില്‍ തോ പാകല്‍ ഹെയിലെ അഭിനയത്തിനാണ് അവാര്‍ഡ് ലഭിച്ചത്. മികവുറ്റ നേട്ടങ്ങള്‍ കരിഷ്മയുടെ ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെങ്കിലും, വ്യക്തിപരമായി ചില കഷ്ടതകളും അനുഭവിക്കേണ്ടി വന്നിട്ടിണ്ട്. അതിലെ 11 പ്രധാന സംഭവങ്ങളിലൂടെ.
കരിഷമയുടെ ജീവിതത്തിലെ ചില ക്ലേശങ്ങള്‍; പിറന്നാള്‍ ദിനത്തില്‍ ഒരു ഓര്‍മപ്പെടുത്തല്‍
കരിഷമയുടെയും കരീനയുടെയും ബാല്യത്തിലെ തന്നെ അച്ഛനും അമ്മയ്ക്കും പിരിയേണ്ടി വന്നു. ജീവിതത്തിലെ ഒരു പ്രയാസകരമായ ഒരു അവസ്ഥയായിരുന്നു അത്.
കരിഷമയുടെ ജീവിതത്തിലെ ചില ക്ലേശങ്ങള്‍; പിറന്നാള്‍ ദിനത്തില്‍ ഒരു ഓര്‍മപ്പെടുത്തല്‍
അമ്മയേക്കാള്‍ അടുപ്പം കൂടുതല്‍ അച്ഛനോടായിരുന്നു. കുടുംബത്തിലെ സാമ്പിക ഞെരുക്കങ്ങള്‍ കാരണം 15 മത്തെ വയസ്സിലെ തന്നെ അദ്ധ്വാനിക്കാന്‍ ഇറങ്ങി തിരിക്കേണ്ടി വന്നു.
കരിഷമയുടെ ജീവിതത്തിലെ ചില ക്ലേശങ്ങള്‍; പിറന്നാള്‍ ദിനത്തില്‍ ഒരു ഓര്‍മപ്പെടുത്തല്‍
കരിഷ്മയുടെയും അഭിഷേകിന്റയും പ്രണയം പിന്നീട് വിവാഹ നിശ്ചയം വരെ എത്തി.
കരിഷമയുടെ ജീവിതത്തിലെ ചില ക്ലേശങ്ങള്‍; പിറന്നാള്‍ ദിനത്തില്‍ ഒരു ഓര്‍മപ്പെടുത്തല്‍
അഭിഷേകിന്റയും കരിഷ്മയുടെയും വിവാഹ നിശ്ചയത്തിനു ശേഷം വിവാഹത്തിലേക്ക് എത്തിയില്ല. അഭിഷേകിന്റെ സ്വന്തം തീരുമാന പ്രകാരം പിരിയേണ്ടി വന്നു.
കരിഷമയുടെ ജീവിതത്തിലെ ചില ക്ലേശങ്ങള്‍; പിറന്നാള്‍ ദിനത്തില്‍ ഒരു ഓര്‍മപ്പെടുത്തല്‍
ജയ ബച്ചന് കരിഷ്മയെ ജോലിക്ക് വിടാന്‍ താത്പര്യമില്ലയിരുന്നു. അതു പോലെ തന്നെ അഭിഷേകിന് കുടുംബത്തിനെ നല്ല രീതിയില്‍ കൊണ്ടു പോകും എന്ന ഉറപ്പും ജയാ ബച്ചന് ഇല്ലാത്തകൊണ്ട് വിവാഹം വേണ്ടന്ന് വെക്കുകയായിരുന്നു.
കരിഷമയുടെ ജീവിതത്തിലെ ചില ക്ലേശങ്ങള്‍; പിറന്നാള്‍ ദിനത്തില്‍ ഒരു ഓര്‍മപ്പെടുത്തല്‍
2005 ല്‍ സജ്ഞയ് കപൂറിനെ വിവാഹം ചെയ്തു. പിന്നീട് അവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ തുടങ്ങുകയായിരുന്നു.
കരിഷമയുടെ ജീവിതത്തിലെ ചില ക്ലേശങ്ങള്‍; പിറന്നാള്‍ ദിനത്തില്‍ ഒരു ഓര്‍മപ്പെടുത്തല്‍
സജ്ഞയിയും കരിഷ്മയും തമ്മിലുള്ള പ്രശ്നങ്ങള്‍ പത്രങ്ങളിലെ ഫ്രണ്ട് പേജുകളിലെ വാര്‍ത്തയായിരുന്നു.
കരിഷമയുടെ ജീവിതത്തിലെ ചില ക്ലേശങ്ങള്‍; പിറന്നാള്‍ ദിനത്തില്‍ ഒരു ഓര്‍മപ്പെടുത്തല്‍
പ്രിയ സച്ച്ദേവയുമായുള്ള അവിഹിത ബന്ധം സജ്ഞയ് കപൂറിനെ പിന്നീട് കരിഷ്മയുമായുള്ള വിവാഹമോചനം വരെ എത്തിച്ചു.
കരിഷമയുടെ ജീവിതത്തിലെ ചില ക്ലേശങ്ങള്‍; പിറന്നാള്‍ ദിനത്തില്‍ ഒരു ഓര്‍മപ്പെടുത്തല്‍
വീണ്ടും സിനിമയിലേക്ക് തന്നെ തിരിച്ച് വരികയായിരുന്നു. കാജലിന്റെയും മാധൂരിയുടെയും സിനിമകള്‍ വിജയിക്കുമ്പോള്‍, കരിഷ്മയുടെ സിനിമകള്‍ പരാജയപ്പെടുകയായിരുന്നു.
കരിഷമയുടെ ജീവിതത്തിലെ ചില ക്ലേശങ്ങള്‍; പിറന്നാള്‍ ദിനത്തില്‍ ഒരു ഓര്‍മപ്പെടുത്തല്‍
സജ്ഞയ് കപൂറുമായി പിരിഞ്ഞതിനുശേഷം കുട്ടികളുടെ തടവിലകപ്പെട്ടു.
കരിഷമയുടെ ജീവിതത്തിലെ ചില ക്ലേശങ്ങള്‍; പിറന്നാള്‍ ദിനത്തില്‍ ഒരു ഓര്‍മപ്പെടുത്തല്‍
വീണ്ടും 39 വയസ്സുള്ള സന്ദീപ് തോഷ്ണിവാളുമായി പ്രണയത്തിലാകുന്നുവെങ്കിലും രണ്ട് കുട്ടികളുടെ അച്ഛനായ സന്ദീപിന്റെ വിവാഹമോചന നോട്ടീസ് വൈകുന്നതിനാല്‍ ഇവരുടെ വിവാഹവും വൈകുന്നു.
-
'ഡേവി അങ്കിൾ മാത്രം ഇന്ന് ഇവിടെ ഇല്ല...'; അനിയത്തി ശ്രദ്ധയുടെ വിവാഹനിശ്ചയത്തിന് പൊട്ടിക്കരഞ്ഞ് പേളി മാണി!
-
'ആകെ ഈ പണിയല്ലേ ചെയ്യാനുള്ളു, അത് മര്യാദക്ക് ചെയ്തൂടെ?'; ലാല്‍ ജോസിനെ അന്ന് മമ്മൂട്ടി വഴക്ക് പറഞ്ഞു
-
ഞാനാണ് ദൈവം; ഇത്രയൊക്കെയായിട്ടും രക്തം റീ പ്രൊഡ്യൂസ് ചെയ്യാൻ പറ്റിയിട്ടില്ലല്ലോ; ഉണ്ണി മുകുന്ദൻ