Don't Miss!
- Sports IPL 2024: രണ്ട് വര്‍ഷത്തിനുള്ളില്‍ ഈ 22 കാരന് ഇന്ത്യന്‍ ടീമിലെത്തും; യുവതാരത്തെക്കുറിച്ച് ഇര്ഫാന് പഠാന്
- Technology 15 മിനിറ്റ് ചാർജിൽ 510 കിലോമീറ്റർ ഓടും; SU7 കാറുകൾ പുറത്തിറക്കി ഷവോമി, വിലയും വിവരങ്ങളും അറിയാം
- Lifestyle നിങ്ങള്‍ എപ്പോള്‍ മരിക്കും, മരണം പ്രവചിക്കുന്ന എഐ അല്‍ഗോരിതവുമായി ഡാനിഷ് ഗവേഷകര്‍, പ്രവര്‍ത്തനം ഇങ്ങനെ
- Automobiles 'കുടുംബം' നോക്കാന്‍ ഏഥര്‍! രാജ്യം കാത്തിരുന്ന ഫാമിലി സ്കൂട്ടറിനായുള്ള ബുക്കിംഗ് തുടങ്ങി
- Finance ഇതിലും മികച്ച പലിശ സ്വപ്നങ്ങളിൽ മാത്രം, പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങളുടെ പലിശ നിരക്കറിയാം, ഇപ്പോൾ തന്നെ തുടങ്ങൂ
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
മോനിഷയല്ല! ചെപ്പടിവിദ്യയിലേക്ക് ആദ്യം തിരഞ്ഞെടുത്തത് മഞ്ജുപിള്ളയെ പിന്നീട് സംഭവിച്ചത് ഇങ്ങനെ!
മലയാളികള്‍ക്ക് പ്രിയപ്പെട്ട നായികമാരിലൊരാളായിരുന്നു മോനിഷ. വേദനയോടെയാണ് ആരാധകര്‍ ഈ താരത്തെ ഓര്‍ക്കുന്നത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ താരം കാറപകടത്തെത്തുടര്‍ന്നായിരുന്നു അന്തരിച്ചത്. അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും കഴിവ് തെളിയിച്ചിരുന്നു മോനിഷ. നൃത്തപരിപാടിയുടെ റിഹേഴ്സലിനായി പോവുന്നതിനിടയിലായിരുന്നു അപകടമുണ്ടായത്.
ഇവനെക്കൊണ്ട് മോളെ കെട്ടിക്കും! ബഹദൂറിന്റെ തമാശ ആളിക്കത്തിച്ച് ദിലീപ്! വിജയശങ്കറിന്റെ കുറിപ്പ്
മോനിഷയെക്കുറിച്ച് വാചാലനായ ജിഎസ് വിജയന്റെ അഭിമുഖം വീണ്ടും വൈറലായിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. അദ്ദേഹത്തിന്റെ ചെപ്പടിവിദ്യയെന്ന ചിത്രത്തില്‍ മോനിഷ അഭിനയിച്ചിരുന്നു. വിഷമത്തോട് കൂടി ഓര്‍ക്കാന്‍ പറ്റുന്ന പേരുകളിലൊന്നാണ് മോനിഷ. ഹരിഹരന് സംവിധാനം ചെയ്ത നഖക്ഷതങ്ങളില്‍ അഭിനയിക്കുന്നതിന് വേണ്ടിയാണ് മോനിഷ ആദ്യമായെത്തിയത്. അന്ന് ആ സിനിമയില്‍ അസോസിയേറ്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചിരുന്നു താനെന്ന് ജിഎസ് വിജയന്. അന്ന് മോനിഷ കൊച്ചുകുട്ടിയാണ് 14 വയസ്സാണ് പ്രായം. കൊച്ചനിയത്തിയെപ്പോലെ കൊണ്ടുനടന്ന പെണ്‍കുട്ടിയാണ് അവളെന്നും അദ്ദേഹം പറയുന്നു.
അവരുടെ കുടുംബവുമായും നല്ല ബന്ധമാണ്. അച്ഛനും അമ്മയുമായൊക്കെ അടുപ്പമുണ്ട്. ആ ബന്ധമാണ് ചെപ്പടിവിദ്യ ചെയ്യുമ്പോള്‍ അവളെ പരിഗണിച്ചതിന് പിന്നിലും. ആ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ മോനിഷ തന്നെ വേണമെന്ന് പറയുകയായിരുന്നു. ചിത്രത്തിലേക്കായി ആദ്യം ഫോട്ടോ ഷൂട്ട് ചെയ്തത് മഞ്ജുപിള്ളയെയായിരുന്നു. 16 വയസ്സ് പ്രായമായിരുന്നു അന്ന് മഞ്ജുവിന്. നിര്‍മ്മാതാവായിരുന്നു നമുക്ക് എസ്റ്റാബ്ലിഷായിട്ടുള്ള ആളെ പരിഗണിക്കാമെന്ന് പറഞ്ഞത്.
ആ തന്റേടിയെയാണ് എനിക്കിഷ്ടം; മോഹന്‍ലാല്‍ ചെയ്ത കഥാപാത്രങ്ങളില്‍ ഇഷ്ടപ്പെട്ട വേഷത്തെ കുറിച്ച് അച്ഛന്
അങ്ങനെയാണ് മോനിഷയെത്തുന്നത്. മോനിഷ വന്നു അഭിനയിച്ചു. ഇടയ്ക്ക് ഒരു ദിവസം ഗ്യാപ് വന്നു. മറ്റൊരു ചിത്രത്തിനായി വിദ്യാമ്മ പോയിരുന്നു. ആ രണ്ട് ദിവസം മോനിഷയ്ക്ക് ഗ്യാപ്പായിരുന്നു. അവര്‍ ബാംഗ്ലൂരാണ് അന്ന് താമസിക്കുന്നത്. അച്ഛന് വയ്യാണ്ടിരിക്കുന്ന സമയമായിരുന്നു. രണ്ട് ദീവസം കിട്ടിയപ്പോള്‍ ഇവരങ്ങോട്ട് പോവാന്‍ തീരുമാനിക്കുകയായിരുന്നു. അന്ന് തിരുവനന്തപുരത്തുനിന്ന് ബാംഗ്ലൂര്‍ക്ക് ഫ്ളൈറ്റുണ്ടായിരുന്നില്ല. പുലര്‍ച്ചെ കൊച്ചിയില്‍ പോയിട്ട് അവിടെ നിന്ന് ഫ്ളൈറ്റില്‍ പോവാന്‍ തീരുമാനിക്കുകയായിരുന്നു. അന്ന് കൊച്ചി എയര്‍പോര്‍ട്ടിലേക്ക് പോവുന്ന വഴിക്കുണ്ടായ ആക്സിഡന്റാണ്. അങ്ങനെ നമുക്ക് ആ കുട്ടിയെ നഷ്ടമായെന്നുമായിരുന്നു ജിഎസ് വിജയന് പറഞ്ഞത്.
മോഹന്‍ലാല്‍- ശ്രീനിവാസന് കൂട്ടുകെട്ടിന് കരിനിഴല്‍ വീഴ്ത്തിയ സംഭവം അതായിരുന്നുവെന്ന് ആലപ്പി അഷ്റഫ്
-
കുടുംബിനിയായത് കരിയറിനെ ബാധിക്കുന്നു?; പ്രതിഫലത്തിൽ നയൻതാരയെ പിന്തള്ളാൻ തൃഷ; റിപ്പോർട്ട്
-
'എൻ്റെ രാജകുമാരിക്ക് ജന്മദിനാശംസകൾ'; ലാലേട്ടൻ പൊതുവെ ഈ സൈസ് എടുക്കാറില്ലലോ ഇന്നെന്തുപറ്റിയെന്ന് ആരാധകർ!
-
'അമലയെ പരിഹസിക്കുന്നതെന്തിനാണ് മൂന്ന് മണിക്കൂർ മതി ആടുജീവിതം വായിക്കാൻ'; നടിക്ക് പിന്തുണയുമായി ആരാധകർ!