Don't Miss!
- News കരിമ്പത്ത് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയും യുവാവും അറസ്റ്റില്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Sports IPL 2024: രാഹുല്‍ 'ഷോ', സഞ്ജുവും റിഷഭും ഭയക്കണം! ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറോ?
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
എനിക്ക് ഭര്‍ത്താവില്ല, കുട്ടികളില്ല, ഒറ്റയ്ക്കാണ് താമസം: അവസാന നിമിഷം അവരുണ്ടാവും, ഷക്കീല പറഞ്ഞത്
ഷക്കീല പടങ്ങള്‍ മാത്രം ട്രെന്‍ഡായി മാറിയിരുന്നൊരു കാലമുണ്ടായിരുന്നു. മാദക സുന്ദരിയെന്ന് വിളിപ്പേര് സ്വന്തമാക്കി ഒരുപാട് സിനിമകളില്‍ ഗ്ലാമറസ് റോളിലെത്തി നടി ഷക്കീല യുവാക്കളുടെ ഹരമായി മാറി. കാലം മാറിയതിന് അനുസരിച്ച് പലരും ഷക്കീലയെ മറന്ന് തുടങ്ങി. കഷ്ടപ്പാടും ദാരിദ്ര്യത്തിലും ജീവിക്കേണ്ട സാഹചര്യം വന്നപ്പോഴു മറ്റുള്ളവരെ സഹായിക്കാനുള്ള മനസ് ഷക്കീലയ്ക്കുണ്ടെന്ന് പുറംലോകം അറിഞ്ഞിട്ട് അധികമായില്ല.
സൂപ്പര്‍ താരങ്ങളുടെയടക്കം സിനിമകളില്‍ നിറഞ്ഞ് നിന്ന ഷക്കീലയുടെ ജന്മദിനമാണിന്ന്. സമൂഹ മാധ്യമങ്ങളില്‍ അപൂര്‍വ്വമായി നടിയെ കുറിച്ചുള്ള ചില തുറന്ന് പറച്ചിലുകള്‍ ശ്രദ്ധേയമാവുകയാണ്. കൂട്ടത്തില്‍ തീര്‍ഥ അമ്പിളി എഴുതിയ കുറിപ്പ് വൈറലാണ്. സ്വന്തം കുടുംബത്തിനു വേണ്ടി ജീവിച്ചിട്ടും കറിവേപ്പില പോലെ പുറന്തള്ളപ്പെടുകയും അനാഥയാവുകയും ചെയ്ത സ്ത്രീയാണെന്നും എഴുത്തില്‍ പറയുന്നു.
കുറിപ്പ് വായിക്കാം
'ഏതാണ്ട് ആയിരത്തിയഞ്ഞൂറോളം ട്രാന്‍സ്ജെന്‍ഡര്‍ കുട്ടികള്‍ എന്നെ മമ്മി എന്നാണ് വിളിക്കുന്നത്. എനിക്ക് ഭര്‍ത്താവില്ല, കുട്ടികളില്ല, ആരുമില്ല, ഒറ്റയ്ക്കാണ് താമസം. പക്ഷേ ഞാന്‍ മരിച്ചാല്‍ അവിടെ കുറഞ്ഞത് ആയിരത്തിയഞ്ഞൂറോളം ട്രാന്‍സ്ജെന്‍ഡര്‍ കുട്ടികള്‍ ഉണ്ടാവും. എനിക്ക് അത് മതി.' കനത്ത ദാരിദ്ര്യം മൂലം തന്റെ 17-ാം വയസ്സില്‍ അഭിനയ രംഗത്തെത്തുകയും സെക്സ് ബോംബായി ചിത്രീകരിക്കപ്പെടുകയും ചെയ്ത ഷക്കീല എന്ന നടിയുടെ വാക്കുകളാണിത്.
സ്വന്തം കുടുംബത്തിനു വേണ്ടി ജീവിക്കുകയും കറിവേപ്പില പോലെ പുറന്തള്ളപ്പെടുകയും അനാഥയാവുകയും ചെയ്ത സ്ത്രീയാണവര്. പുകവലിയും മദ്യപാനവും കുടുംബവും വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്ന് പറയാന്‍ അവര്‍ക്കാവും. എന്റെ അനുഭവങ്ങളാണ് എന്നെ അരാജകവാദിയാക്കിയതെന്ന് ഒരു സ്ത്രീ പറയുമ്പോള്‍ അതിനെ വില കുറഞ്ഞ വികാരപ്രകടനമായിട്ടല്ല കാണേണ്ടത്.
Recommended Video
പ്രിയപ്പെട്ടവളേ, ദുഃഖം വരുമ്പോള്‍ ദൈവത്തിന് നീ എഴുതിയ കത്തുകള്‍ എനിക്ക് മനസ്സിലാകും. യരൂശലേംപുത്രിമാരേ, ഞാന്‍ കറുത്തവള്‍ എങ്കിലും കേദാര്യകൂടാരങ്ങളെപ്പോലെയും ശലോമോന്റെ തിരശ്ശീലകളെപ്പോലെയും അഴകുള്ളവള് ആകുന്നു. എനിക്കു ഇരുള്‍നിറം പറ്റിയിരിക്കയാലും ഞാന്‍ വെയില്‍കൊണ്ടു കറുത്തിരിക്കയാലും എന്നെ തുറിച്ചുനോക്കരുതു. എന്റെ അമ്മയുടെ പുത്രന്മാര് എന്നോടു കോപിച്ചു. എന്നെ മുന്തിരിത്തോട്ടങ്ങള്‍ക്കു കാവലാക്കി; എന്റെ സ്വന്ത മുന്തിരിത്തോട്ടം ഞാന്‍ കാത്തിട്ടില്ലതാനും.
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?