Don't Miss!
- Sports IPL 2024: കാല്‍ക്കുലേറ്റര്‍ എടുക്കൂ..! പഞ്ചാബിന്റെ പ്ലേ ഓഫ് സാധ്യതകള്‍ ഇങ്ങനെ
- News ഇന്നസെന്റിനൊപ്പമുള്ള ഫ്ലെക്സ് വച്ച് സുരേഷ് ഗോപി; തങ്ങളുടെ അറിവോടെയല്ലെന്ന് കുടുംബം, തുടർനടപടി ഉടൻ
- Automobiles വെറും 3.8 സെക്കൻഡിൽ 100 -ൽ പായും ചൈനീസ് ഇവി; BYD സീൽ എന്ന സൂപ്പർ ഇവി, റിവ്യൂ വീഡിയോ
- Lifestyle ചാണക്യനീതി: ഭര്‍ത്താവിന്റെ ഭാഗ്യമുണര്ത്തും, സ്ത്രീയിലെ ഈ 5 ഗുണം കുടുംബത്തിന് ഐശ്വര്യം
- Finance ടാറ്റാ ഓഹരി 38 ശതമാനം ഉയരും, ബൈ കോൾ നൽകി ബ്രോക്കറേജ്, ടാർഗെറ്റ് വില അറിയാം
- Technology എളുപ്പ വഴികൾ വേണ്ടന്ന് വെക്കണോ? ക്രോം ബ്രൗസറുപയോഗിക്കാൻ കിടിലൻ ടിപ്സ്
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024; അക്കരെ കൊട്ടിയൂർ സ്ത്രീ പ്രവേശനം, തിയതി, പൂജകൾ
മോഹന്‍ലാലും തോറ്റു, ജിമിക്കി കമ്മല്‍ ഡാന്‍സില്‍ റഷ്യന്‍ സുന്ദരിമാരെ കടത്തിവെട്ടാന്‍ ഇനി ആരുമില്ല!
ഓണത്തിന് മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകം പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ ചിത്രത്തില്‍ നിന്നും പുറത്ത് വന്ന പാട്ട് സൂപ്പര്‍ ഹിറ്റായിരുന്നു. എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന് കട്ടോട്ട് പോയി എന്ന് തുടങ്ങുന്ന പാട്ടിന്റെ വരികളും ഈണം അത്രയധികം ആരാധകരെയായിരുന്നു നേടിയെടുത്തത്. കേരളത്തില്‍ പാട്ട് തരംഗമായതിന് പിന്നാലെ തമിഴ്നാട്ടിലും വൈറലായിരുന്നു.
ഇന്ത്യയില്‍ നിന്നും പുറത്തെത്തിയ പാട്ട് ഇപ്പോള്‍ റഷ്യക്കാരും ഏറ്റെടുത്തിരിക്കുകയാണ്. റഷ്യയിലെ ദേവ്ധന്‍ ക്രൂവാണ് ജിമിക്കി കമ്മല്‍ ഡാന്‍സ് കളിച്ച് മലയാളികളെ ഞെട്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പാട്ടിനൊപ്പം മോഹന്‍ലാലും ഡാന്‍സ് കളിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. പിന്നാലെയാണ് പാട്ടിന് മറ്റൊരു അംഗീകാരം കൂടി കിട്ടിയിരിക്കുന്നത്.
രമേശ് പിഷാരടി സംവിധായകനാകുന്നു! നായകന് ധര്മജന് അല്ല, പിന്നെ ആരാണെന്ന് അറിയണോ?
മോഹന്‍ലാല്‍ ലാല്‍ ജോസ് കൂട്ടുകെട്ടില്‍ പിറന്ന ആദ്യത്തെ സിനിമയാണ് വെളിപാടിന്റെ പുസ്തകം. സിനിമയെക്കാള്‍ ഹിറ്റായി മാറിയത് ചിത്രത്തിലെ ഈ പാട്ട് തന്നെയായിരുന്നു. അനില്‍ പനച്ചൂരാന് എഴുതിയ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ഷാന്‍ റഹ്മാനാണ്. ഒപ്പം വിനീത് ശ്രീനിവാസനും രഞ്ജിത് ഉണ്ണിയും ചേര്‍ന്നാണ് പാട്ട് പാടിയത്.
-
'നിങ്ങളുടെ കംഫർട്ടിന് ജീവിക്കാൻ പറ്റിയ ഇടമല്ല ഹൗസ്, ഞാൻ എന്തിന് നിങ്ങളെ എയിം ചെയ്യണം?'; ക്ഷുഭിതനായി മോഹൻലാൽ
-
തിരിച്ച് വന്ന് അവളുടെ ജീവിതമെന്താകുമെന്ന ആശങ്കയുണ്ട്; ഞങ്ങൾ തമ്മിലും വഴക്കുണ്ടായിട്ടുണ്ട്; രഞ്ജു രഞ്ജിമാർ
-
സോനുവിന്റെ ആഗ്രഹമായിരുന്നു; ഇന്റര്‍നാഷണല്‍ ട്രിപ്പുമായി ബഷീര്‍ ബഷിയും കുടുംബവും