Don't Miss!
- Lifestyle അരി കുതിര്‍ക്കേണ്ട, വെള്ളത്തിലിടണ്ട, കാത്തുനില്‍ക്കേണ്ട: 15 മിനിറ്റില്‍ ഉണ്ണിയപ്പം
- Sports IPL 2024: 20ാം ഓവര്‍ എന്തുകൊണ്ട് യഷിന് നല്കി? രാഹുല്‍ ധോണിയെ സഹായിച്ചു! തെളിവ് ഇതാ
- News എംഎല്‍എമാരടക്കം ഒരാള്‍ പോലും വോട്ട് ചെയ്യാതെ നാഗാലാന്‍ഡിലെ 6 ജില്ലകള്‍..! കാരണമിത്
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
ചിരിപ്പിച്ചു അതിലേറെ കരയിപ്പിച്ചു
ഹാസ്യ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചുകൊണ്ടായിരുന്നു ചാലകുടിയുടെ സ്വന്തം മണി സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഹാസ്യ നടനായായിരുന്നു തുടക്കം, പിന്നീട് നായകനായും വില്ലനായും ഒട്ടേറെ വ്യത്യസ്ത വേഷങ്ങള്‍ വെള്ളിത്തിരയില്‍ അവതരിപ്പിച്ചു. അങ്ങനെ കുറഞ്ഞ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയനടനായി മാറാനും മണിക്ക് കഴിഞ്ഞു.
അക്ഷരം എന്ന ചിത്രത്തില്‍ ഒരു ഓട്ടോ ഡ്രൈവറുടെ വേഷമാണ് മണി സിനിമ ലോകത്ത് കെട്ടിയ ആദ്യ വേഷം. പിന്നീട് സുന്ദര്‍ദാസ്-ലോഹിത ദാസ് കൂട്ടുകെട്ടിലെ സല്ലാപം എന്ന ചിത്രത്തിലെ ചെത്തുകാരന് രാജപ്പന്റെ വേഷത്തിലൂടെയാണ് മണി എന്ന നടന് പ്രേക്ഷകര്‍ക്കിടയില്‍ ശ്രദ്ധേയനാക്കി. മണിയുടെ വ്യത്യസ്ത കഥപാത്രങ്ങളിലൂടെ...തുടര്‍ന്ന് വായിക്കൂ...
ചിരിപ്പിച്ചു അതിലേറെ കരയിപ്പിച്ചു
സുന്ദര്‍ ദാസ് ലോഹിതദാസ് കൂട്ടുകെട്ടില്‍ 1996ല്‍ പുറത്തിറങ്ങിയ ചിത്രമാണ് സല്ലാപം. ചിത്രത്തില്‍ കലാഭവന്‍ മണി അവതരിപ്പിച്ച ചെത്തുകാരന് രാജപ്പന് എന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു,
ചിരിപ്പിച്ചു അതിലേറെ കരയിപ്പിച്ചു
സിബി മലയില്‍ സംവിധാനം ചെയ്ത സമ്മര്‍ ഇന്‍ ബത്ത്ലഹേം എന്ന ചിത്രത്തില്‍ മോനായി എന്ന കഥാപാത്രത്തെയാണ് കലാഭവന്‍ മണി അവതരിപ്പിച്ചത്.
ചിരിപ്പിച്ചു അതിലേറെ കരയിപ്പിച്ചു
ടികെ രാജീവ് കുമാറിന്റെ സംവിധാനത്തില്‍ 1999ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു കണ്ണെഴുതി പൊട്ടും തൊട്ട്. ചിത്രത്തിലെ വ്യത്യസ്ത വേഷമാണ് മണി കൈകാര്യം ചെയ്തത്.
ചിരിപ്പിച്ചു അതിലേറെ കരയിപ്പിച്ചു
വിനയന്റെ സംവിധാനത്തില്‍ 1999ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും. ചിത്രത്തില്‍ അന്ധനായ രാമു എന്ന കഥാപാത്രത്തിലൂടെ ആ വര്‍ഷത്തെ ദേശീയ സംസ്ഥാന പുരസ്കാരം കലാഭവന്‍ മണിക്ക് ലഭിച്ചു. മലയാളി പ്രേക്ഷകരെ ഏറെ കരിയിപ്പിച്ച ചിത്രം കൂടിയായിരുന്നു ഈ ചിത്രം.
ചിരിപ്പിച്ചു അതിലേറെ കരയിപ്പിച്ചു
വിനയന്റെ സംവിധാനത്തില്‍ കലാഭവന്‍ മണി മറ്റൊരു വ്യത്യസ്ത കഥാപാത്രം ചെയ്ത ചിത്രമായിരുന്നു കരുമാടി കുട്ടന്.
ചിരിപ്പിച്ചു അതിലേറെ കരയിപ്പിച്ചു
മരുമലര്‍ച്ചി എന്ന ചിത്രത്തിലൂടെ തമിഴിലേക്ക് അരങ്ങേറ്റം കുറിച്ച മണി തമിഴ് പ്രേക്ഷകരുടെ പ്രിയനടനായി മാറിയതും കുറഞ്ഞ കാലംകൊണ്ടായിരുന്നു.
ചിരിപ്പിച്ചു അതിലേറെ കരയിപ്പിച്ചു
2002ല്‍ പുറത്തിറങ്ങിയ ജെമിനി എന്ന ചിത്രത്തിലൂടെയാണ് മണി തെലുങ്കില്‍ എത്തുന്നത്.
-
ആദ്യമായി എയര്‍പോര്‍ട്ടില്‍ 'ശ്രീനിവാസന്റെ മകനെ' കണ്ടു, പരിചയപ്പെട്ടു; വിനീതിനെക്കുറിച്ച് ഷാന്‍
-
'വനിത ഒരു ദ്രോഹി, കുടുംബത്തിന്റെ മാനം ഇല്ലാതാക്കുന്നു, ആക്ഷേപിക്കുന്നത് നിർത്തിയില്ലെങ്കിൽ പ്രത്യാഘാതം വരും'
-
ഒരു പെണ്‍കുട്ടിയെ നേരിടാന്‍ ഒരു പട! കഴിഞ്ഞതൊക്കെ എല്ലാവരും മറന്നോ? ജിന്റോയെ സ്ത്രീവിരുദ്ധനാക്കിയില്ലേ?