Don't Miss!
- Sports IPL 2024: സെഞ്ച്വറി നേടി, പക്ഷെ റുതുരാജ് മണ്ടന്‍ ക്യാപ്റ്റന്‍! തോല്‍വിക്ക് കാരണം ഈ പിഴവുകള്‍
- News മുത്തശ്ശി സ്വര്‍ണം ദാനം ചെയ്തു, അമ്മ രാജ്യത്തിന് വേണ്ടി താലി ത്യജിച്ചു: മറുപടിയുമായി പ്രിയങ്ക
- Lifestyle വേനല്‍ക്കാലത്ത് പൂന്തോട്ടം കളര്‍ഫുള്ളാക്കാന്‍ ഇതാ ചില വഴികള്‍
- Automobiles കട്ട ട്രാഫിക് ബ്ലോക്കിൽ വാഹനമോടിക്കേണ്ടത് ഇങ്ങനെ, മൊട കാണിച്ചാൽ പണി കിട്ടുമേ
- Technology ഐടെൽ എസ്24 ഇന്ത്യയിലെത്തി! എസ്24 അൾട്രയുടെ ജാഡ ഉണ്ടെങ്കിലും കൈയിലിരിപ്പ് നോക്കിയയുടേത് ആണ്
- Finance അതിഗംഭീര അരങ്ങേറ്റം, പിന്നീട് താളം തെറ്റിയോ..? ഈ സ്റ്റീൽ ഓഹരിയിൽ ശ്രദ്ധവേണമെന്ന് വിദഗ്ധർ
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
കരീനയും സെയ്ഫും വിവാഹിതരായി
മുംബൈ: ബോളിവുഡ് ഏറെ നാളായി കാത്തിരുന്ന താര വിവാഹം കഴിഞ്ഞു. സെയ്ഫ് അലി ഖാനും കരീന കപൂറം തമ്മില്‍ ഒക്ടോബര്‍ 16, ചൊവ്വാഴ്ച വിവാഹിതരായി.
ബാന്ദ്രിലെ സെയ്ഫിന്റെ വസതിയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം രജിസ്റ്റര്‍ ചെയ്തത്. ചൊവ്വാഴ്ച വാകീട്ട് മുംബൈയിലെ താജ് ഹോട്ടലില്‍ വിവാഹ സല്‍ക്കാരം ഒരുക്കിയിട്ടുണ്ട്.
മുസ്ലിം മത വിശ്വാസ പ്രകാരമുള്ള നിക്കാഹും താജ് ഹോട്ടലില്‍ നടക്കും. വിവാഹത്തോടനുബന്ധിച്ചുള്ള സംഗീത്, മെഹന്തി എന്നിവ തിങ്കളാഴ്ച താജ് ഹോട്ടലില്‍ നടന്നിരുന്നു.
ചൊവ്വാഴ്ച താജില്‍ നടക്കുന്ന വിവാഹ വിരുന്നിലും നിക്കാഹിലും ബോളിവുഡിലെ മുന്‍നിര താരങ്ങളെല്ലാം പങ്കെടുക്കും എന്നാണ് സൂചന.
വിവാഹ രജിസ്ട്രേഷന് മുമ്പ് ആരാധകരുടെ മുന്നില്‍ അവരുടെ പ്രിയപ്പെട്ട സെയ്ഫും ബേബോയും പ്രത്യക്ഷപ്പെട്ടപ്പോള്‍.
ആരാധകരെ ആഭിവാദ്യം ചെയ്യുന്ന സെയ്ഫും കരീനയും.
സെയ്ഫ് പരമ്പരാഗത പഠാണി വേഷവും കരീന പച്ച ചുരിദാറും ചുവന്ന ദുപ്പട്ടയും ധരിച്ചാണ് പ്രത്യക്ഷപ്പെട്ടത്.
കരീനയുടെ സഹോദരിയും, പ്രശസ്ത ബോളിവുഡ് നടിയുമായ കരിഷ്മ കപൂറും വിവാഹ രജിസ്ട്രേഷന് സമയത്ത് ഇരുവര്‍ക്കും ഒപ്പം ഉണ്ടായിരുന്നു.
കരിഷ്മയും പിതാവ് രണ്‍ദീര്‍ കപൂറും ആരാധകരെ അഭിവാദ്യം ചെയ്യുന്നു.
സെയ്ഫിന്റെ അമ്മ ഷര്‍മിള ടോഗോറും ചടങ്ങില്‍ പങ്കെടുത്തു.
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ
-
'ഇതെല്ലാം അറിഞ്ഞാണ് സുപ്രിയ വിവാഹം ചെയ്തത്; അവർ അങ്ങനെയൊരു ഭാര്യയല്ല'; താരപത്നിയെക്കുറിച്ച് ആരാധകർ
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറഞ്ഞത്