Don't Miss!
- News രാമക്ഷേത്ര പരാമർശം; നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമ്മീഷന്റെ ക്ലീൻ ചിറ്റ്, ചട്ടലംഘനമില്ലെന്ന് കണ്ടെത്തൽ
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
- Travel ഇന്ത്യയിലെ ഏറ്റവും മികച്ച സൂര്യോദ കാഴ്ചകൾ.. ഇതിലൊന്ന് ഏറ്റവും കൂടുതൽ കണ്ടത് മലയാളികളായിരിക്കും
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
സാന്‍ഡല്‍വുഡ് തട്ടിക്കൊണ്ടു പോയ മലയാളത്തിലെ സുന്ദരിമാര്‍
മലയാളത്തില്‍ ഒന്ന് ചുവടുറപ്പിയ്ക്കും മുന്‍പേ അന്യഭാഷാ ചിത്രങ്ങളില്‍ ഒരു പരീക്ഷണം നടത്താന്‍ പൊതുവെ നായികമാര്‍ക്ക് ഉത്സാഹക്കൂടുതലുണ്ട്. അതിന് ഭാഷ ഒരിക്കലും തടസ്സമായി നിന്നിട്ടില്ല. മലയാളത്തിലെ പലനടിമാരും ഇക്കാര്യം തെളിയിച്ചതുമാണ്.
മാതൃഭാഷ പോലെ തന്നെ പ്രിയപ്പെട്ടതാണ് മലയാളികള്‍ക്ക് തമിഴ് ഇന്‍ഡസ്ട്രിയും. മലയാളത്തില്‍ നിന്ന് ഒട്ടേറെ പേര് തമിഴിലെത്തി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. തമിഴ് പോലെ തന്നെയാണ് കന്നട ഇന്‍ഡസ്ട്രിയും. മികച്ച താരങ്ങള്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ തമിഴ് പോലെ തന്നെ കന്നട ഇന്‍ഡസ്ട്രിയിലും അവസരങ്ങള്‍ ഏറെയാണ്.
കാണൂ മലയാളത്തില്‍ നിന്ന് കന്നടയില്‍ എത്തി കഴിവ് തെളിയിച്ച സുന്ദരിമാര്‍...
സാന്‍ഡല്‍വുഡ് തട്ടിക്കൊണ്ടു പോയ മലയാളത്തിലെ സുന്ദരിമാര്‍
നടി ഭാവനയുടെ കന്നടയിലേക്കുള്ള അരങ്ങേറ്റം പുനീത് രാജ്കുമാറിനൊപ്പമായിരുന്നു. ജാക്കി എന്ന ചിത്രത്തിലൂടെ. വിഷ്ണുവര്‍ദ്ധന, റോമിയോ, തോപിവാല,മൈത്രി തുടങ്ങിയവ ഭാവനയുടെ കന്നടിയിലെ മികച്ച ചിത്രങ്ങളാണ്.
സാന്‍ഡല്‍വുഡ് തട്ടിക്കൊണ്ടു പോയ മലയാളത്തിലെ സുന്ദരിമാര്‍
ഭാവനയെ പോലെ പാര്‍വ്വതിയുടെയും കന്നടയിലേക്കുള്ള അരങ്ങേറ്റം പുനീത് രാജ്കുമാറിനൊപ്പമായിരുന്നു. മിലാന എന്നാണ് ചിത്രത്തിന്റെ പേര്. പൃഥ്വവി, അന്തര്‍ ബഹര്‍ പാര്‍വ്വതി അഭിനയിച്ച മറ്റ് കന്നട ചിത്രങ്ങളാണ്.
സാന്‍ഡല്‍വുഡ് തട്ടിക്കൊണ്ടു പോയ മലയാളത്തിലെ സുന്ദരിമാര്‍
2010 ലെ കന്നടയിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ അപ്തരക്ഷക എന്ന ചിത്രത്തിലൂടെയാണ് വിമലാ രാമന് കന്നടയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഒരു ഹൊറര്‍ ത്രില്ലറായിരുന്നു അപ്തരക്ഷക.
സാന്‍ഡല്‍വുഡ് തട്ടിക്കൊണ്ടു പോയ മലയാളത്തിലെ സുന്ദരിമാര്‍
സംഗമ എന്ന ചിത്രത്തിലൂടെയാണ് നടി വേദിക കന്നടയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ഗണേഷാണ് ചിത്രത്തിലെ നായകന്.
സാന്‍ഡല്‍വുഡ് തട്ടിക്കൊണ്ടു പോയ മലയാളത്തിലെ സുന്ദരിമാര്‍
മോഡലസല എന്ന ചിത്രത്തിലൂടെയാണ് ഭാമയുടെ കന്നടയിലേക്കുള്ള അരങ്ങേറ്റം. യാഷിന്റെ നായിക വേഷം അവതരിപ്പിച്ചുക്കൊണ്ട്. ഷൈലൂ, അപ്പയ്യ, അംബര ആന്റ് ബാര്‍ഫി തുടങ്ങിയവ ഭാവന അഭിനയിച്ച് കന്നട ചിത്രങ്ങളാണ്.
സാന്‍ഡല്‍വുഡ് തട്ടിക്കൊണ്ടു പോയ മലയാളത്തിലെ സുന്ദരിമാര്‍
സെവനോ ക്ലോക്ക് എന്ന ചിത്രത്തിലൂടെ നിത്യാ മേനോന് കന്നട സിനിമാ ഇന്ഡസ്ട്രിയിലെത്തി. തുടര്‍ന്ന് ജോഷ്, മൈന തുടങ്ങിയ ചിത്രങ്ങളിലും നടി പ്രധാന വേഷങ്ങളില്‍ അഭിനയിച്ചു.
സാന്‍ഡല്‍വുഡ് തട്ടിക്കൊണ്ടു പോയ മലയാളത്തിലെ സുന്ദരിമാര്‍
കിച്ചാ സുദീപിന്റെ കൂടെയാണ് മംമ്ത ആദ്യമായി കന്നട ചിത്രത്തില്‍ അഭിനയിക്കുന്നത്. ഗൂലി എന്ന ചിത്രത്തിലൂടെ.
സാന്‍ഡല്‍വുഡ് തട്ടിക്കൊണ്ടു പോയ മലയാളത്തിലെ സുന്ദരിമാര്‍
സൂപ്പര്‍സ്റ്റാര്‍ ഉപേന്ദ്രയ്ക്കൊപ്പം നയന്‍താര ആദ്യമായി കന്നട ചിത്രത്തില്‍ അഭിനയിച്ചു. 2010ലാണ് അരങ്ങേറ്റം കുറിക്കുന്നത്.
സാന്‍ഡല്‍വുഡ് തട്ടിക്കൊണ്ടു പോയ മലയാളത്തിലെ സുന്ദരിമാര്‍
മൗര്യ എന്ന ചിത്രത്തിലൂടെയാണ് മീരാ ജാസ്മിന് കന്നടയില്‍ എത്തുന്നത്. തുടര്‍ന്ന് പുനീത് രാജ്കുമാറിനൊപ്പം അരസു എന്ന ചിത്രത്തില്‍ നായിക വേഷവും അവതരിപ്പിച്ചു.
സാന്‍ഡല്‍വുഡ് തട്ടിക്കൊണ്ടു പോയ മലയാളത്തിലെ സുന്ദരിമാര്‍
ബൃന്ദാവന എന്ന ചിത്രത്തിലൂടെയാണ് കാര്‍ത്തിക കന്നട സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. ദര്ഷനായിരുന്നു ചിത്രത്തിലെ നായകന്.
സാന്‍ഡല്‍വുഡ് തട്ടിക്കൊണ്ടു പോയ മലയാളത്തിലെ സുന്ദരിമാര്‍
കനസിന ലോക എന്ന ചിത്രത്തിലൂടെ ഗോപികയും കന്നട ചിത്രത്തില്‍ അഭിനയിച്ചു.
സാന്‍ഡല്‍വുഡ് തട്ടിക്കൊണ്ടു പോയ മലയാളത്തിലെ സുന്ദരിമാര്‍
വിവാഹ ശേഷം അഭിനയരംഗത്ത് നിന്ന് വിട്ടു നിന്ന നടി നവ്യാ നായര്‍ തിരിച്ച് വന്നത് കന്നട ചിത്രത്തിലൂടെയായിരുന്നു. ദൃശ്യ എന്ന ചിത്രത്തിലൂടെ
സാന്‍ഡല്‍വുഡ് തട്ടിക്കൊണ്ടു പോയ മലയാളത്തിലെ സുന്ദരിമാര്‍
ശിവശങ്കര്‍, ഗിരിബാല തുടങ്ങിയ ശോഭനയുടെ കന്നട ചിത്രങ്ങളാണ്.
-
ഗബ്രിയെ തേക്കുന്ന ദിവസം; ജാസ്മിന് ചതിച്ചത് ഒരേസമയം രണ്ട് പേരെ; നിലനില്‍പ്പിന് വേണ്ടി എന്തും ചെയ്യും!
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ