Don't Miss!
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- News തിരഞ്ഞെടുപ്പ് ദിനത്തില്‍ പൊതു അവധി, എന്തെല്ലാം അടയ്ക്കും, തുറന്നിരിക്കുന്നത് ഇവ; അറിയാം വിവരങ്ങള്‍
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
മൂത്തോന്റെ രൂപത്തിന് രണ്ടര ദിവസം വേണ്ടി വന്നു! മേക്കപ്പ്മാന് മുന്നില്‍ ഇരുന്നതിനെ പറ്റി നിവിന്‍
നിവിന്‍ പോളിയെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്ത മൂത്തോന് പ്രേക്ഷക പ്രശംസ നേടി പ്രദര്‍ശനം തുടരുകയാണ്. നിവിന്‍ പോളിയുടെ കഥാപാത്രത്തിനും അഭിനയത്തിനും എല്ലായിടത്ത് നിന്നും നല്ല അഭിപ്രായമാണ് വരുന്നത്. നിവിന്‍ ഇതുവരെ അവതരിപ്പിക്കാത്ത തരമൊരു കഥാപാത്രമായിരുന്നു മൂത്തോനില്‍ ഉണ്ടായിരുന്നത്. ബോളിവുഡില്‍ നിന്നുമുള്ള മേക്കപ്പ്മാന് വിക്രം ആയിരുന്നു നിവിനെ മൂത്തോനിലെ കഥാപാത്രമാക്കി മാറ്റിയത്.
ഈയൊരു രൂപത്തിലേക്ക് മാറ്റി എടുക്കാന്‍ രണ്ടര ദിവസത്തോളം മേക്കപ്പ്മാന് മുന്നില്‍ ഇരുന്ന് കൊടുക്കേണ്ടി വന്നെന്ന് പറയുകയാണ് നിവിന്‍. മാതൃഭൂമിയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. മൂത്തോനിലെ വേഷത്തെ കുറിച്ച് ഗീതു മോഹന്‍ദാസിന് കൃത്യമായ ധാരണയുണ്ടായിരുന്നു.
ഏറെ പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു വിക്രത്തിന്റെ ഡിസൈനിംഗ് സ്റ്റൈല്‍. മുന്‍പിലിരുത്തി നിശബ്ദമായി ഒരുപാട് നേരം നിരീക്ഷിക്കും. പിന്നീട് അവിടെ ഷേഡ് കൊടുക്കൂ, കമ്മല്‍ നല്കു, മൂടി കുറച്ച് കളയൂ... അങ്ങനെ പലതരം കമന്റുകള്‍ വന്ന് കൊണ്ടേ ഇരിക്കും.
മൂന്ന് ഉറച്ച തീരുമാനവുമായി ദുല്‍ഖര്‍ സല്മാന്! വാപ്പച്ചിയുടെ സിനിമകളുടെ രണ്ടാം ഭാഗം ചെയ്യില്ല
അഭിനേതാവിനെ കണ്മുന്നില് വച്ച് കൊണ്ടുള്ള പരീക്ഷണമാണ്. രണ്ടര ദിവസം മുന്നില്‍ ഇരുന്ന് കൊടുക്കേണ്ടി വന്നു. ഏതാണ്ടൊരു രൂപം ഉറപ്പിച്ച് കഴിഞ്ഞപ്പോള്‍ കഥാപാത്രത്തിന്റെ വേഷം നല്കി തെരുവിലൂടെ നടത്തിച്ചു. കടകളില്‍ കയറി സാധനങ്ങള്‍ വാങ്ങുന്നതും ആള്‍ക്കൂട്ടവുമായി സംസാരിക്കുന്നതുമെല്ലാം ക്യാമറയില്‍ പകര്‍ത്തി. അതിന് ശേഷവും സൂക്ഷ്മമായ മാറ്റങ്ങള്‍ കൊണ്ട് വന്നെന്നും നിവിന്‍ പറയുന്നു.
-
'ഇപ്പോൾ തീപ്പൊരിയല്ല കാട്ടുതീയാണ്, അന്ന് കിട്ടിയ എനർജി ലൈഫിന്റെ അവസാനം വരെയുണ്ടാകും'; സിജോ തിരിച്ചുവന്നു
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'