Don't Miss!
- Lifestyle ആയുര്‍വ്വേദം ഉറപ്പ് നല്കുന്ന പരിഹാരം വായ്നാറ്റത്തിന്
- Sports IPL 2024: സഞ്ജു കണ്ട് പഠിക്കണം, റിഷഭാണ് ഹീറോ! സിക്സര്‍ പൂരം; ലോകകപ്പ് സീറ്റുറപ്പിച്ചു
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- News നിമിഷപ്രിയയെ യെമനിലെ ജയിലിലെത്തി കണ്ട് അമ്മ; കൂടിക്കാഴ്ച്ച 12 വര്‍ഷങ്ങള്‍ക്ക് ശേഷം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
ചോര പൊടിയുന്നെങ്കില്‍ പോയി പ്രാക്ടീസ് ചെയ്യൂ, മമ്മൂട്ടിയോട് ഹരിഹരന്, ഭരത് അവാര്‍ഡും നേടി
ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളെ എന്ന ഒരൊറ്റ ഡയലോട് മതി വടക്കന്‍ വീരഗാഥ ഒാര്ക്കാന്.
മമ്മൂട്ടിയെ നായകനാക്കി ഹരിഹരന് സംവിധാനം ചെയ്ത ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. എംടി വാസുദേവന്‍ നായരായിരുന്നു ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. വടക്കന്‍ പാട്ടുകളിലുടെ പാടിപ്പതിഞ്ഞ ചതിയന്‍ ചന്തുവിന്റെ മറ്റൊരു മുഖമാണ് വടക്കന്‍ വീരഗാഥയിലൂടെ പ്രേക്ഷകര്‍ കണ്ടത്.
സുരേഷ് ഗോപി, ക്യാപ്റ്റന്‍ രാജു ബാലന് കെ നായര്‍,മാധവി തുടങ്ങിയവരോടൊപ്പം ബാലതാരങ്ങളായി വിനീത് കുമാറും ജോമോളും ചിത്രത്തില്‍ അരങ്ങേറി. മമ്മൂട്ടിയെ ഭരത് മമ്മൂട്ടിയാക്കിയ ചിത്രം കൂടിയായിരുന്നു വടക്കന്‍ വീരഗാഥ. ആറ് സംസ്ഥാന പുരസ്കാരങ്ങള്‍ക്കൊപ്പം ആറ് സംസ്ഥാന പുരസ്കാരങ്ങള്‍ കൂടി ചിത്രം സ്വന്തമാക്കി. ഗൃഹലക്ഷ്മി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പിവി ഗംഗാധരനാണ് ചിത്രം നിര്‍മ്മിച്ചത്.
ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളേ
ചന്തുവിനെ തോല്‍പ്പിക്കാനാവില്ല മക്കളേ എന്ന ഡയലോഗ് അറിയാത്തവരായി ആരുമില്ല. 1989 ല്‍ റിലീസ് ചെയ്ത ചിത്രത്തിലെ സംഭാഷണ ശകലങ്ങളുള്പ്പടെ ചിത്രം ഇന്നും പ്രേക്ഷക മനസ്സില്‍ മായാതെ കിടപ്പുണ്ട്. വടക്കന്‍ പാട്ടുകളിലൂടെ പാടിപ്പതിഞ്ഞ ചതിയന്‍ ചന്തുവിന്റെ മുഖമായിരുന്നു വടക്കന്‍ വീരഗാഥയിലൂടെ കണ്ടത്.
എംടിയുടെ തൂലികയില്‍ പിറന്നു
മലയാളത്തിന്റെ സ്വന്തം കൂടല്ലൂര്കാരനായ എംടി വാസുദേവന്‍ നായരാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്ന ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ക്ക് പിറകില്‍ തൂലിക ചലിപ്പിച്ചത് എംടിയെന്ന അതുല്യ പ്രതിഭയാണ്.
മമ്മൂട്ടിയെ ഭരത് മമ്മൂട്ടിയാക്കി
മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കരിയര്‍ തന്നെ മാറ്റി മറിച്ച ചിത്രമായിരുന്നു ഒരു വടക്കന്‍ വീരഗാഥ. സംസ്ഥാനത്തില്‍ മാത്രമല്ല ദേശീയ തലത്തിലും പുരസ്കാരങ്ങള്‍ വാങ്ങിക്കൂട്ടിയ ചിത്രത്തിലൂടെയാണ് മമ്മൂട്ടിക്ക് ആദ്യമായി ഭരത് അവാര്‍ഡ് ലഭിച്ചത്.
കളരിപ്പയറ്റ് അറിയില്ലായിരുന്നു
വടക്കന്‍ വീരഗാഥ സിനിമ ചെയ്യുമ്പോള്‍ മമ്മൂട്ടിക്ക് കളരിപ്പയറ്റ് അറിയില്ലായിരുന്നു. ചന്തു ചേകവരായി വേഷമിടാന്‍ കളരിപ്പയറ്റ് നിര്‍ബന്ധവുമായിരുന്നു. ചിത്രത്തിനു വേണ്ടിയാണ് മെഗാസ്റ്റാര്‍ കളരിപ്പയറ്റ് അഭ്യസിച്ചത്.
കളരിപ്പയറ്റ് പഠിച്ചു
വടക്കന്‍ വീരഗാഥയ്ക്കു വേണ്ടി മമ്മൂട്ടിയെ കളരിപ്പയറ്റ് പഠിപ്പിക്കുന്നതിനയായി ആളെ ഏര്‍പ്പാടാക്കിയിരുന്നു. ആശാന്റെ ശിക്ഷണത്തിലൂടെയാണ് താരം കളരി അഭ്യസിച്ചത്. എത്ര മെയ് വഴക്കത്തോടെയാണ് കളരി രംഗങ്ങള്‍ മെഗാസ്റ്റാര്‍ പൂര്‍ത്തിയാക്കിയത്.
മുറിവു പറ്റി രക്തം പൊടിഞ്ഞു
ചിത്രീകരണ സമയത്ത് അങ്കം വെട്ടുന്നതിനിടയില്‍ പലപ്പോഴും മമ്മൂട്ടിയുടെ ശരീരത്തില്‍ നിന്നും രക്തം പൊടിഞ്ഞിരുന്നു. പരിശീലനം കപറവായതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് അന്ന് സംവിധായകനായ ഹരിഹരന് മമ്മൂട്ടിയോട് പറഞ്ഞത്.
-
'ഒരു മകൾ മതിയെന്ന് തീരുമാനിച്ചവരാണ്; സംഭവിക്കാൻ പാടില്ലാത്ത ഒത്തിരി കാര്യങ്ങൾ; എത്ര പെട്ടന്ന് ജീവിതം മാറി'
-
'ജാസ്മിൻ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, ആര്യയും വീണയുമൊന്നും മൈന്റ് ചെയ്തില്ല'
-
അമ്മ ആദ്യം പേടിപ്പിച്ചു, പിന്നെ കാര്യമില്ലെന്ന് മനസിലായി; കുടുംബത്തിലെ ആരും ചെയ്യാത്തത് ഞാന്‍ ചെയ്തു!