Don't Miss!
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
- Lifestyle സര്‍വ്വദുരിതങ്ങളും നീക്കുന്ന സങ്കടഹര ചതുര്‍ത്ഥി വ്രതം; ഗണേശ ആരാധനയ്ക്ക് വിശേഷ ഫലം
- Finance കോൾ ഇന്ത്യ ഓഹരി 15% കുതിക്കും, ഇതാണ് കാരണം, ഓഹരി വാങ്ങാൻ ബ്രോക്കറേജ് നിർദ്ദേശം
- News രാമക്ഷേത്ര പരാമർശം; നരേന്ദ്ര മോദിക്ക് ഇലക്ഷൻ കമ്മീഷന്റെ ക്ലീൻ ചിറ്റ്, ചട്ടലംഘനമില്ലെന്ന് കണ്ടെത്തൽ
- Sports IPL 2024:ഫിഫ്റ്റി, 1 വിക്കറ്റ്, 3 ക്യാച്ച്; പക്ഷെ അക്ഷര്‍ കളിയിലെ താരമായില്ല! റിഷഭിനായി ഒതുക്കി?
- Technology സൂക്ഷിച്ചാൽ ദുഖിക്കേണ്ട! സെക്കൻഡ് ഹാൻഡ് ഫോൺ വാങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
- Automobiles ബസിൽ സഹയാത്രികനായി ഷാരൂഖ്, കിംഗ് ഖാൻ ഹമ്പിൾ & സിമ്പിൾ എന്ന് ആരാധകർ; വീഡിയോ വൈറൽ
ഡല്‍ഹിയില്‍ സുരാജിനൊപ്പം വീണ്ടും ഒരേ വേദിയില്‍! മികച്ച നടനാവാനുള്ള ആശംസകളുമായി പിഷാരടി
കൗണ്ടര്‍ ഡയലോഗുകള്‍ പറഞ്ഞ് കോമഡി വേദികളെ പുളകം കൊള്ളിക്കുന്ന നടന്മാരാണ് രമേഷ് പിഷാരടിയും സുരാജ് വെഞ്ഞാറമൂടും. സിനിമയില്‍ മാത്രമല്ല യഥാര്‍ഥ ജീവിതത്തിലും രണ്ട് പേരും സമാനമായ രീതിയിലാണ് സംസാരിക്കാറുള്ളത്. അതിനാല്‍ തന്നെ ഏറ്റവുമധികം ആരാധക പിന്തുണ ഇവര്‍ക്ക് ഉണ്ട് താനും. ഇപ്പോഴിതാ സുരാജ് വെഞ്ഞാറമൂടിന് ആശംസകള്‍ അറിയിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് പിഷാരടി.
'റീടേക്കുകള്ക്കു അവസരമില്ലാത്ത ഒരു സ്ഥലമാണ് വേദികള്‍... 2019 അവസാനിക്കാറാകുമ്പോള്‍ ഇന്നലെ ഡല്‍ഹിയില്‍; വീണ്ടും ഒരേ വേദിയില്‍. ഇതേ ഡല്‍ഹിയില്‍ വച്ച് മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വാങ്ങാന്‍ ഇനിയും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു' എന്നുമാണ് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിനൊപ്പം പിഷാരടി പറഞ്ഞിരിക്കുന്നത്.
ഡല്‍ഹിയില്‍ സുരാജിനൊപ്പം വീണ്ടും ഒരേ വേദിയില്‍! മികച്ച നടനാവാനുള്ള ആശംസകളുമായി പിഷാരടി
ദേശീയ പുരസ്കാര ജേതാവായ സുരാജിന് 2019 ലെ രാമു കാര്യാട്ട് ചലച്ചിത്ര പുരസ്കാരത്തില്‍ മികച്ച നടനുള്ള അംഗീകാരം കിട്ടിയിരുന്നു. ഈ വര്‍ഷം റിലീസിനെത്തിയ (വികൃതി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്, ഫൈനല്‍സ്) എന്നീ സിനിമകളിലൂടെ പ്രകടനത്തിനായിരുന്നു പുരസ്കാരം. ഇത് ഏറ്റുവാങ്ങിയിട്ടുള്ള ചിത്രം താരം തന്നെ പുറത്ത് വിട്ടിരുന്നു.
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'