Don't Miss!
- Travel വോട്ട് ചെയ്യാൻ നാട്ടിൽ വരാം, ബെംഗളുരുവിൽ നിന്ന് ഏപ്രിൽ 25ന് സ്പെഷ്യൽ ബസ്, സമയവും റൂട്ടും
- Automobiles കറങ്ങുന്ന കസേരയ്ക്ക് മുടക്കിയ കാശ് ഖുദാ ഹവാ; നവകേരള ബസ് ഇനി റൂട്ടിലോടും
- News 'തെക്ക് കിഴക്ക് നടന്നു എന്നല്ലാതെ പൗരത്വ ബില്ലിനെ കുറിച്ച് രാഹുൽ ഗാന്ധി ഒന്നും പറഞ്ഞിട്ടില്ല'; എംവി ഗോവിന്ദൻ
- Finance ബംബർ ഐപിഒ വീക്ക്, വിപണിയിലേക്കെത്തുന്നത് 4 കമ്പനികൾ, ഇഷ്യൂ സൈസ്, പ്രൈസ് ബാൻഡ് വിവരങ്ങളറിയാം
- Sports IPL 2024: ഇവനെയൊക്കെ ഞങ്ങളുടെ കയ്യില്‍ കിട്ടണം...; ധോണി പുകഴ്ത്തി സിഎസ്കെയെ കളിയാക്കി ഐസ് ലാന്റ് ക്രിക്കറ്റ്
- Lifestyle 1000 കിലോ ഭാരം, 15 അടി നീളം; ലോകത്തിലെ ഏറ്റവും വലിയ പാമ്പ് വാസുകിയുടെ ഫോസില്‍ കണ്ടെത്തി
- Technology ചാർജിന്റെ കാര്യത്തിൽ ആശങ്ക വേണ്ട, ഇവിയിൽ ധൈര്യമായി ട്രിപ്പ് പോവാം; കൂട്ടിന് കിടിലൻ ഫീച്ചറുമായി ഗൂഗിൾ മാപ്പ്
ദിലീപിനും കാവ്യ മാധവിനുമൊപ്പമുള്ള സെല്‍ഫി; നാദിര്‍ഷയുടെ വീട്ടില്‍ നിന്നും കണ്ടുമുട്ടിയതിനെ കുറിച്ച് സുജേഷ് ഹരി
നടനും ഗായകനും സംവിധായകനുമായ നാദിര്‍ഷയുടെ മകള്‍ ആയിഷയുടെ വിവാഹത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് സോഷ്യല്‍ മീഡിയ നിറയെ. ഫെബ്രുവരി പതിനൊന്നിന് നടക്കുന്ന വിവാഹത്തിന്റെ ആഘോഷങ്ങള്‍ ഒരാഴ്ചയോളമായി നടന്ന് കൊണ്ടിരിക്കുകയാണ്. മലയാള സിനിമയിലെ താരങ്ങളും മിമിക്രി താരങ്ങളും അണിയറ പ്രവര്‍ത്തകരുമെല്ലാം ചടങ്ങുകളില്‍ പങ്കെടുക്കാന്‍ എത്തുന്നുണ്ട്.
നടന് ദിലീപും കുടുംബവുമാണ് വിവാഹാഘോഷങ്ങളില്‍ തിളങ്ങി നില്ക്കുന്നവര്. നാദിര്‍ഷയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായ ദിലീപ് ഭാര്യ കാവ്യ മാധവനും മകള്‍ മീനാക്ഷിയ്ക്കുമൊപ്പാമാണ് ചടങ്ങിനെത്തിയത്. ദിലീപ്-നാദിര്‍ഷ സൗഹൃദം പോലെ മക്കളായ മീനാക്ഷിയും ആയിഷയും അടുത്ത സൗഹൃദമാണുള്ളത്. ഇപ്പോഴിതാ വിവാഹവേദിയില്‍ നിന്നും ദിലീപിനെ കണ്ടുമുട്ടിയതിനെ കുറിച്ച് ഗാനരചയിതാവ് സുജേഷ് ഹരി എഴുതിയ കുറിപ്പ് വൈറലാവുകയാണ്.
ഗർഭകാലത്തിൻ്റെ ഒൻപതാം മാസം, നിറവയറിൽ അഭ്യാസങ്ങളുമായി കരീന കപൂർ, ഏറ്റവും പുതിയ ഫോട്ടോസ് കാണാം
നാദിര്‍ഷയുടെ വീട്ടിലെത്തിയ സുജേഷ് ദിലീപിനും കാവ്യ മാധവനുമൊപ്പം സംസാരിച്ചതിനെ കുറിച്ചും ഒന്നിച്ച് ഫോട്ടോ എടുത്തതിനെ കുറിച്ചുമാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. വളരെ കുറച്ച് സമയത്തിനുള്ളില്‍ ഈ ചിത്രം സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലായി മാറിയിരിക്കുകയാണ്.
Recommended Video
ഫാമിലിയെയൊക്കെ പരിചയപ്പെടുത്തി തിരിച്ച് സീറ്റില്‍ വന്നിരുന്ന് കുറച്ചു കഴിഞ്ഞപ്പോള്‍ സൈഡില്‍ നിന്നൊരു വിളി 'വാ ഫുഡ് കഴിക്കാം' മറ്റാരെയോ ആണെന്ന് കരുതി ഞാന്‍ തിരിഞ്ഞ് നോക്കിയപ്പോള്‍ എന്റെ ബാക്കിലാരുമില്ല. വീണ്ടും കൈയെടുത്ത് വിളിച്ചു. ഞാന്‍ നടന്നടുത്തേക്ക് ചെന്നപ്പോള്‍ കാവ്യയോട്
'പുന്നാരപ്പൂങ്കാട്ടില്‍ എഴുതിയ ആളാണിത്, സുജേഷ്. അവാര്‍ഡൊക്കെ കിട്ടി' എന്ന് പറഞ്ഞ് നെഞ്ചത്തൊരിടിയും, നേരത്തെയെടുത്ത ഫോട്ടോ റെഡിയായില്ല. നല്ലയൊരെണ്ണം കൂടിയെടുത്തേ എന്നൊരു പറച്ചിലും. തിരക്കില്‍ നിന്നൊഴിഞ്ഞു മാറി നിന്ന എന്നെ ആരൊക്കെയോ ആക്കിയ നിമിഷങ്ങള്‍
-
രണ്ടാമത്തെ കുട്ടിയ്ക്ക് വേണ്ടി ചികിത്സ ചെയ്തോ എന്ന് ചോദിച്ചു, കുഞ്ഞിനെ എടുത്ത് നടക്കാനാകില്ല: അജയകുമാര്‍
-
നീ സിനിമയില്‍ പോയാല്‍ ഞാന്‍ മരിക്കും എന്ന് അച്ഛന്; പെണ്‍കുട്ടികള്‍ക്ക് സുരക്ഷിതമല്ലെന്ന് കരുതി
-
ആ തെറ്റിദ്ധാരണ മൂലം അവസരങ്ങള്‍ വരാതായി, കാസ്റ്റ് ചെയ്യണമെന്ന് ആഗ്രഹിച്ചവര്‍ പോലും വരാതായി: അനന്യ