Don't Miss!
- News ഇവിഎം ഹാക്കിംഗ് സംഭവിച്ചതായി റിപ്പോര്‍ട്ടില്ല, വിവിപാറ്റ് എണ്ണാനുള്ള ഹര്‍ജി വിധി പറയാനായി മാറ്റി സുപ്രീം കോടതി
- Lifestyle മാസങ്ങളില്‍ അതിശ്രേഷ്ഠം വൈശാഖ മാസം; മഹാവിഷ്ണുവും ലക്ഷ്മീദേവിയും ഭൂമിയില്‍ അവതരിച്ച മാസം
- Sports T20 World Cup 2024: ടി20 ലോകകപ്പില്‍ ജഡേജ വേണ്ട, പകരം അക്ഷര്‍ മതി! ഈ കാരണങ്ങള്‍ നോക്കൂ
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
കഷ്ടപ്പെട്ടത് വെറുതെ, മലയാളത്തിലേക്ക് റീമേക്ക് ചെയ്ത് പരാജയപ്പെട്ട ആറ് പ്രാദേശിക ചിത്രങ്ങള്‍
മലയാള സിനിമയില്‍ നിന്ന് ഒട്ടേറെ ചിത്രങ്ങള്‍ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലേക്ക് റീമേക്ക് ചെയ്ത് വന്‍ വിജയ മാറിയ ചരിത്രമാണുള്ളത്. ജീത്തു ജോസഫിന്റെ ദൃശ്യം അതിനൊരു ഉദാഹരണം. എന്നാല്‍ ഇന്ത്യയിലെ മറ്റ് പ്രാദേശിക ഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് റീമേക്ക് ചെയ്യാന്‍ സിനിമാക്കാര് പൊതുവെ താത്പര്യ കുറവ് കാണിക്കാറുണ്ട്.
പ്രദേശിക ഭാഷകളില്‍ നിന്ന് മലയാളത്തിലേക്ക് റീമേക്ക് ചെയ്ത് പല സംവിധായകരും പരീക്ഷണം നടത്തിയതാണ്. എന്നാല്‍ ഇത്തരത്തിലൊരു പരീക്ഷണം മലയാള സിനിമയില്‍ വിജയിക്കാറില്ല. അതുക്കൊണ്ടാണ് പല സംവിധായകരും അന്യഭാഷ ചിത്രങ്ങളെ മലയാളത്തിലേക്ക് കൊണ്ടു വരാനും മടി കാണിക്കുന്നത്.
മലയാളികള്‍ പൊതുവെ പ്രാദേശിക ഭാഷ ചിത്രങ്ങളും ഒരുപോലെ ആസ്വദിക്കുന്നവരാണ്. അതിനാല്‍ മലയാളികള്‍ റീമേക്ക് ചിത്രങ്ങള്‍ കാണാന്‍ ഇടിച്ചു കയറാറില്ല. എന്നാല്‍ പ്രാദേശിക ഭാഷാ ചിത്രങ്ങളെ മാറ്റി നിര്‍ത്തിയാല്‍ ഇംഗ്ലീഷ്, കൊറിയന്‍ ചിത്രങ്ങള്‍ മലയാളത്തിലേക്ക് റീമേക്ക് ചെയ്ത് വിജയം നേടിയിട്ടുണ്ട്. കാണു.. പ്രാദേശിക ഭാഷയില്‍ നിന്ന് റീമേക്ക് ചെയ്ത് പരാജയപ്പെട്ട ചിത്രങ്ങള്‍...
കഷ്ടപ്പെട്ടത് വെറുതെ, മലയാളത്തിലേക്ക് റീമേക്ക് ചെയ്ത് പരാജയപ്പെട്ട ആറ് പ്രാദേശിക ചിത്രങ്ങള്‍
സമുദ്രക്കനി സംവിധാനം ചെയ്ത തമിഴ് ചിത്രം നാടോടികള്‍ എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത് നമ്മുടെ കഥ. രാജേഷ് കണ്ണങ്കര സംവിധാനം ചെയ്ത ചിത്രെ ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു.
കഷ്ടപ്പെട്ടത് വെറുതെ, മലയാളത്തിലേക്ക് റീമേക്ക് ചെയ്ത് പരാജയപ്പെട്ട ആറ് പ്രാദേശിക ചിത്രങ്ങള്‍
ജയറാം, ഇന്ദ്രജിത്ത്, ജയസൂര്യ എന്നിവര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഹിന്ദി ചിത്രമായ നോ എന്‍ഡ്രി എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു. ചിത്രം പരാജയമായിരുന്നു.
കഷ്ടപ്പെട്ടത് വെറുതെ, മലയാളത്തിലേക്ക് റീമേക്ക് ചെയ്ത് പരാജയപ്പെട്ട ആറ് പ്രാദേശിക ചിത്രങ്ങള്‍
പ്രാദേശിക ഭാഷയില്‍ നിന്ന് മലയാളത്തിലേക്ക് റീമേക്ക് ചെയ്ത് പരാജയപ്പെട്ട മറ്റൊരു ചിത്രമാണ് ഏപ്രില്‍ ഫൂള്‍. വിജി തമ്പി സംവിധാനം ചെയ്ത ചിത്രത്തില്‍ ജഗതീഷാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ബേജാ ഫ്രൈ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കായിരുന്നു ചിത്രം.
കഷ്ടപ്പെട്ടത് വെറുതെ, മലയാളത്തിലേക്ക് റീമേക്ക് ചെയ്ത് പരാജയപ്പെട്ട ആറ് പ്രാദേശിക ചിത്രങ്ങള്‍
ജോണി ഗദ്ദാര്‍ എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കാണ് സിബി മലയില്‍ സംവിധാനം ചെയ്ത ഉന്നം. ബോക്സ് ഓഫീസില്‍ പരാജയമായിരുന്നു.
കഷ്ടപ്പെട്ടത് വെറുതെ, മലയാളത്തിലേക്ക് റീമേക്ക് ചെയ്ത് പരാജയപ്പെട്ട ആറ് പ്രാദേശിക ചിത്രങ്ങള്‍
പ്രിയദര്ശന് സംവിധാനം ചെയ്ത ഹിന്ദി ചിത്രം മലമാല്‍ വീക്കിലി എന്ന ചിത്രത്തിന്റെ റീമേക്കാണ് ആമയും മുയലും. പ്രിയദര്ശന് തന്നെയായിരുന്നു മലയാളത്തിലും ചെയ്തത്. ചിത്രം പരാജയമായിരുന്നു.
കഷ്ടപ്പെട്ടത് വെറുതെ, മലയാളത്തിലേക്ക് റീമേക്ക് ചെയ്ത് പരാജയപ്പെട്ട ആറ് പ്രാദേശിക ചിത്രങ്ങള്‍
തെലുങ്കില്‍ എസ് എസ് രാജമൗലി സംവിധാനം ചെയ്ത ഇവന് മര്യാദ രാമന്ന എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു ദിലീപ് ചിത്രം ഇവന് മര്യാദ രാമന്. ചിത്രം ബോക്സ് ഓഫീസില്‍ പരാജയപ്പെട്ടു.
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'
-
'ജാസ്മിൻ മുസ്ലീമായതുകൊണ്ട് പുറത്തിറങ്ങിയാൽ എന്താകുമെന്ന് അറിയില്ല, ആര്യയും വീണയുമൊന്നും മൈന്റ് ചെയ്തില്ല'
-
ഭാര്യയുടെ സഹോദരൻ ഇന്നും എന്നെ കുറ്റക്കാരനായി കാണുന്നു; ദേവയാനിയുമായും സംസാരമില്ല; നകുലിനെക്കുറിച്ച് രാജകുമാരൻ