Don't Miss!
- News വെറും 10000 രൂപ 1.32 ലക്ഷമായി..! ഈ ഓഹരി കുതിച്ചതിന് കൈയ്യും കണക്കുമില്ല, ഒന്ന് അറിഞ്ഞ് വീശിയാലോ?
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Automobiles വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ആശ്വാസകരമായ തീരുമാനം ഉണ്ടാകുമെന്നു തന്നെയാണ് എന്റെ വിശ്വാസം! മുഖ്യമന്ത്രിയ്ക്ക് നന്ദി പറഞ്ഞ് വിനയന്
രാജ്യത്ത് ഇരുപത്തിയൊന്ന് ദിവസം ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ എല്ലാവരും വീടുകളില്‍ തന്നെ കഴിയേണ്ട അവസ്ഥയാണ്. കൊറോണ വൈറസ് വ്യാപകമാവുന്നതിന്റെ പശ്ചാതലത്തിലാണ് ഇത്തരമൊരു നീക്കം. ഇതോടെ സാധാരണക്കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. സിനിമാ തിയറ്ററുകളെല്ലാം പൂട്ടിയതോടെ അവിടെയും പ്രശ്നം രൂക്ഷമായി. ഷൂട്ടിങ്ങുകളെല്ലാം നിർത്തി വെച്ചിരിക്കുന്നതോടെ ദിവസവേതനം വാങ്ങി ജോലി ചെയ്യുന്നവർ ദുരിതത്തിലായിരിക്കുകയാണ്.
അവര്‍ക്ക് സഹായം നല്‍കുന്നതിന് സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചിരുന്നു. സിനിമാ മേഖലയില്‍ ജോലി ചെയ്യുന്നവരെ മാത്രമല്ല നാടക കലാകാരന്മാര്, മിമിക്രി, ഗാനമേള തുടങ്ങി മറ്റ് സ്റ്റേജ് കലാകാരന്മാരെ എല്ലാം സഹായിക്കാനുള്ള ശ്രമങ്ങള്‍ നടത്തുമെന്നായിരുന്നു മുഖ്യമന്ത്രി അറിയിച്ചത്. ഇപ്പോഴിതാ മുഖ്യമന്ത്രിയ്ക്ക് നന്ദി പറഞ്ഞും സര്‍ക്കാരിനെ അഭിനന്ദിക്കുകയും ചെയ്തിരിക്കുകയാണ് സംവിധായകന് വിനയന്.
വിനയന്റെ വാക്കുകളിങ്ങനെ
നാടക കലാകാരന്മാരുടെയും മിമിക്രിയും, ഗാനമേളയും, മറ്റു സ്റ്റേജു കലകള്‍ അവതരിപ്പിക്കുന്നവരുടെയും ചിത്ര ശില്പ കലാകാരന്മാരുടെയും പ്രശ്നങ്ങള്‍ അനുഭാവത്തോടെ പരിഗണിക്കുമെന്ന് ഇന്നത്തെ പത്രസമ്മേളനത്തില്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി പറഞ്ഞത് വളരെ സന്തോഷകരമാണ്. അടുത്ത ദിവസം തന്നെ ആ പരിഗണന എന്താണന്ന് പ്രഖ്യാപിക്കുമെന്ന് നമുക്കു പ്രതീക്ഷിക്കാം.
ജൂഹി റുസ്തഗിയെ അപമാനിക്കുന്ന വിധം പോസ്റ്റുകള്‍! പരാതി നല്കി ഉപ്പും മുളകിലെയും ലെച്ചു
അതുപോലെ തന്നെ സിനിമാ മേഖലയിലെ ദിവസക്കൂലിക്കാരായ തൊഴിലാളികളുടെയും. ഫിലിം റെപ്രസന്ന്േററ്റിവ്മാരുടെയും പ്രശ്നങ്ങളില്‍ ആശ്വാസകരമായ തീരുമാനം ഉണ്ടാകുമെന്നു തന്നെയാണ് എന്റെ വിശ്വാസം. നാളെ മുതല്‍ സാംസ്കാരിക ക്ഷേമ നിധിയില്‍ നിന്നു കൊടുക്കുന്നത്. സ്ഥിരം കൊടുക്കാറുള്ള പെന്‍ഷനാണ്. അതിനാണ് എല്ലാ മാസവും ഒരുകോടിയോളം രുപ ആകുന്നത്.
'ചെലക്കാതേ പോഡോ അവിടുന്ന്' ശശിയേട്ടന്റെ സൂപ്പര്‍ഹിറ്റ് ഡയലോഗ് അന്നും കൂടെയുണ്ട്; അനീഷ് ജി മേനോന്
ഇതു കൂടാതെ ക്ഷേമ നിധിയിലുള്ള ഫണ്ടില്‍ നിന്നും ഈ അത്യാഹിത ഘട്ടത്തില്‍ മറ്റുള്ളവര്‍ക്കും സഹായധനം എത്തിക്കാന്‍ കഴിയുമെന്നും അതെത്രയും വേഗം എത്തിക്കണമെന്നുമാണ് വിനീതമായി അഭ്യര്‍ത്ഥിക്കുന്നത്. (അതിന് മെമ്പര്‍ഷിപ്പും കുടിശിഖയും ഒന്നും നോക്കതെ അവര്‍ ആ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരാണോ? ദാരിദ്ര്യം അനുഭവിക്കുന്നവരാണോ? എന്നു മാത്രമേ നോക്കാവു) കൊവിഡിനെ പ്രതിരോധിക്കുന്ന പോലെ തന്നെ ലോക്ഡൗണ്‍ മൂലം ദാരിദ്ര്യത്തിലായ ജനതയെ കൈയ്യയഞ്ഞ് സഹായിക്കാന്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയ്കും സര്‍ക്കാരിനെ ഹൃദയംഗമായി അഭിനന്ദിക്കുന്നു.
ഇന്ത്യന്‍ ചലച്ചിത്ര ലോകത്തെ ചരിത്ര സംഭവം! സിനിമാ മേഖലയിലെ ദിവസവേതനക്കാര്‍ക്ക് സഹായം ലഭിക്കും
-
'അവരുടെ ഭർത്താവ് പറഞ്ഞപ്പോഴാണ് മകനുണ്ടെന്ന് അറിഞ്ഞത്; വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയോട് സൂചിപ്പിച്ചിരുന്നു'
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
'വിശക്കുന്നു ലാലേട്ടാ, തലകറങ്ങി വീഴും'; ലാല്‍സലാം സെറ്റിലെ അനുഭവം പങ്കുവെച്ച് ഉര്‍വശി