Don't Miss!
- News വെറും 10000 രൂപ 1.32 ലക്ഷമായി..! ഈ ഓഹരി കുതിച്ചതിന് കൈയ്യും കണക്കുമില്ല, ഒന്ന് അറിഞ്ഞ് വീശിയാലോ?
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Automobiles വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
ആ ചിക്കൻ കറി ഇത്ര ഹോട്ടായത് ഇങ്ങനെയാണ്!! വിൻസി തുറന്നു പറയുന്നു...
റിയാലിറ്റി ഷോ അവസാനിച്ചുവെങ്കിലും ഇന്നും സോഷ്യൽ മീഡിയ ചർച്ച ചെയ്യത് ഹോട്ട് ചിക്കൻ കറി ഉണ്ടാക്കിയതാണ്.
മലയാള സിനിമയ്ക്ക് മികച്ച നായിക-നായകന്മാരെ സംഭാവന ചെയ്ത സംവിധായകനാണ് ലാൽ ജോസ്. അദ്ദേഹം കണ്ടെത്തിയ എല്ലാ താരങ്ങളും മലയാള സിനിമയുടെ സ്വകാര്യ അഹങ്കരങ്ങളായിരുന്നു. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും അന്യാഭാഷ ചിത്രങ്ങളിലുമെല്ലാം വളരെ പെട്ടെന്ന് തങ്ങളുടേതായ സ്ഥാനം കണ്ടെത്താൻ ഇവർക്ക് കഴിഞ്ഞിരുന്നു.
സീരിയൽ നടി റിയ ഫ്ലാറ്റിൽ തൂങ്ങി മരിച്ച നിലയിൽ!! ആദ്യം കണ്ടത് സഹോദരൻ, സംഭവം ഇങ്ങനെ...
ലാൽ ജോസ് തന്റെ പുതിയ ചിത്രത്തിലേയ്ക്ക് താരങ്ങളെ കണ്ടെത്തുന്നതിനു വേണ്ടി ആരംഭിച്ച റിയാലിറ്റി ഷോയായിരുന്നു നായിക- നായകൻ. മലയാളം ടെലിവിഷൻ ചരിത്രത്തിൽ ചരിത്രം സൃഷ്ടിക്കാൻ ഈ ടെലിവിഷൻ ഷോയ്ക്ക് കഴിഞ്ഞിരുന്നു. ഇതിനു മുൻപും അഭിനേതാക്കളെ കണ്ടെത്തുന്ന റിയാലിറ്റി ഷോകൾ വന്നിട്ടുണ്ടെങ്കിലും നായിക-നായകനെ വെല്ലുന്ന തരത്തിലുളള ഷോ വന്നിട്ടില്ല. കണ്ട് വന്ന് റിയാലിറ്റി ഷോകളിൽ നിന്ന് വ്യത്യസ്തമായിരുന്നു നായിക നായകൻ. ഷോയുടെ അവതരണത്തിലും ഉള്ളടക്കത്തിലുമുള്ള പുതുമയാണ് ഷേയുടെ വിജയത്തിന്റെ ഒരു കാരണം. സംവൃത സുനിൽ കുഞ്ചാക്കോബോബൻ എന്നിവരായിരുന്നു മെന്റേഴ്സ്. ഷോ അവസനിച്ചിട്ടും ഇന്നും സോഷ്യൽ മീഡിയയിൽ വൻ ചർച്ച വിഷയമാണ് നായിക നായകൻ
ഓം ശാന്തി ഓം സത്യമായി!! സീറോയുടെ സെറ്റിൽ തീപ്പിടിത്തം, സംഭവം നടക്കുമ്പോൾ സ്പോട്ടിൽ ഷാരൂഖും
ഷോ ഹിറ്റാകാൻ കാരണം
തുടക്കം മുതലെ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ഈ റിയാലിറ്റി ഷോയ്ക്ക് ലഭിച്ചത്. കുറച്ചു സമയം കൊണ്ട് മത്സരാർഥികൾക്ക് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയെടുക്കാൻ സാധിച്ചു. 16 പേരുമായിട്ടായിരുന്നു ഷോ ആരംഭിച്ചത് . ഇവരെല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചത്. അഭിനയത്തിന്റെ എല്ലാ സാധുതകളും മനസ്സിലാക്കി തയ്യാറാക്കിയ റൗണ്ടുകളും അതിലെ മത്സരാർഥികളുടെ പെർഫോമൻസും ഷോയിലേയ്ക്ക് പ്രേക്ഷകരുടെ ഇടയിലേയ്ക്ക് അടുപ്പിക്കുകയായിരുന്നു.
ഹോട്ട് ചിക്കൻ കറി
റിയാലിറ്റി ഷോ അവസാനിച്ചുവെങ്കിലും ഇന്നും സോഷ്യൽ മീഡിയ ചർച്ച ചെയ്യത് ഹോട്ട് ചിക്കൻ കറി ഉണ്ടാക്കിയ കഥയാണ്. മത്സരരത്തിന്റെ ഭാഗമായി മത്സരാർഥികൾക്ക് നൽകിയ ഒരു ടാസ്ക്കായിരുന്നു അത്. വ്യത്യസ്ത ഭാവങ്ങൾ ഉപയോഗിച്ച് ഒരു ചിക്കൻ കറി ഉണ്ടാക്കുക. മാളവിക കരച്ചിലിലൂടെ ചിക്കൻ കറി ഉണ്ടാക്കിയപ്പോൾ കോപത്തിലൂടെയാണ് ദർശന കറി തയ്യാറാക്കി. എന്നാൽ വിൻസിയാകട്ടെ ഹോട്ടായി ചിക്കൽ കറി ഉണ്ടാക്കി. വിൻസി ഹോട്ട് ചിക്കൽ കറി ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സൂപ്പർ ഹിറ്റാണ്.
മന:പൂർവ്വമല്ല
പ്രേക്ഷകർ ഏറ്റെടുത്ത് ഹോട്ട് ചിക്കൻകറി ഉണ്ടാക്കാൻ ഇടയായ സാഹചര്യം വെളിപ്പെടുത്തുകയാണ് വിൻസി. ഒരു ഫാഷൻ ഷോയിൽ അതിഥിയായി എത്തിയപ്പോഴാണ് വിൻസി ഇക്കാര്യം പറഞ്ഞത്. മനപ്പൂർവ്വം ചെയ്തതല്ല മത്സരത്തിന്റെ ഭാഗമായി ചെയ്യേണ്ടി വന്നത്. അതിന് ഇത്രയും സ്വീകരണം ലഭിക്കുമെന്ന് വിചാരിച്ചില്ലെന്നും വിൻസി പറഞ്ഞു.
ഹോട്ട് ചിക്കൻ കറിയുണ്ടാക്കിയ കഥ
മൂന്ന് വികാരങ്ങളിലൂടെ ഒരു സന്ദർഭത്തെ അവതരിപ്പിക്കണമായിരുന്നു. അതിൽ തനിയ്ക്ക് ലഭിച്ചത് ആ വികാരമായിരുന്നു. ആയതിനാൽ അത് ചെയ്യേണ്ടി വന്നുവെന്നും വിൻസി പറഞ്ഞു. ചിക്കൻ കറിയെ പിന്തുണച്ചതിന് വളരെയധികം നന്ദിയുണ്ടെന്നും ഇനി ബിഗ് സ്ക്രീനിലും പ്രേക്ഷകരുടെ പിന്തുണ വേണം," വിൻസി പറഞ്ഞു.
എല്ലാവരും നാളത്തെ താരങ്ങൾ
ശംഭുവും ദർശനയുമാണ് ഷോയിലെ വിജയ് എങ്കിലും പങ്കെടുത്ത 16 പേരും നാളത്തെ താരങ്ങളായിരിക്കുകയാണ്. ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിലും മറ്റും ഇവർക്ക് ഫാൻസ് ഗ്രൂപ്പുകളുണ്ട്. ഷോയ്ക്കിടയിൽ മലയാളത്തിനകത്തും പുറത്തു നിന്നുമുളള ഒരുപാട് ചിത്രങ്ങൾ ഇവരെ തേടി എത്തിയരുന്നു.
അഡിസ് വിൻസി
നായിക നായികനിലെ ശ്രദ്ധിക്കപ്പെട്ട ജോഡികളായിരുന്നു ആഡിസും വിൻസിയും. രണ്ടു പേരുടേയും പ്രകടനങ്ങൾ ഒന്നിനൊന്ന് മികച്ചതായിരുന്നു. പ്രേമം റൗണ്ടായിരുന്നു ഷോയിലെ ഏറ്റവും മികച്ച റൗണ്ടുകളിലൊന്ന്. മികച്ച അഭിപ്രായമായിരുന്നു പ്രേക്ഷകരിൽ നിന്ന് ഈ റൗണ്ടിന് ലഭിച്ചത്. ഇതിലെ അഡിസിന്റേയും വിൻസിയുടേയും പ്രകടനം അവിസ്മരണീയമായിരുന്നു. പട്ടാളക്കാരുടെ പ്രണയമായിരുന്നു ഇവർ പ്രേമം റൗണ്ടിൽ തിരഞ്ഞെടുത്തത്.
-
മകളെക്കുറിച്ച് പരാതിയുമായി വന്ന ഡോക്ടർ; എന്നെയും മകളെയും കണ്ടാൽ അവർ മകനെ ഒളിപ്പിക്കും; ഉർവശി
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്