Don't Miss!
- Sports T20 World Cup 2024: ടി20 ലോകകപ്പില്‍ ജഡേജ വേണ്ട, പകരം അക്ഷര്‍ മതി! ഈ കാരണങ്ങള്‍ നോക്കൂ
- Lifestyle ആയുര്‍വ്വേദം ഉറപ്പ് നല്കുന്ന പരിഹാരം വായ്നാറ്റത്തിന്
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- News നിമിഷപ്രിയയെ യെമനിലെ ജയിലിലെത്തി കണ്ട് അമ്മ; കൂടിക്കാഴ്ച്ച 12 വര്‍ഷങ്ങള്‍ക്ക് ശേഷം
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
കയ്യിലുണ്ടായിരുന്ന മുഴുവൻ സംഗീതവും ഊറ്റിയെടുത്തു!! ദക്ഷിണാമൂർത്തിയുടെ മകളെ കുറിച്ച് യേശുദാസ്
മലയാളത്തിന്റെ പ്രിയ സംഗീതഞ്ജൻ വി ദക്ഷിണമൂർത്തി സ്വാമികളുടെ ജന്മാഘോഷത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ സ്വാമിയെ അനുസ്മരിച്ചുകൊണ്ടുളള ഗാനഗന്ധർവ്വൻ കെജെ യേശുദാസിന്റെ പ്രസംഗം വൈറലാകുന്നു. സ്വാമി ഇല്ലായിരുന്നെങ്കിൽ തന്നിൽ ഇങ്ങനെയൊരു ഗായകൻ ജനിക്കില്ലെന്നും യേശുദാസ് പറഞ്ഞു.
സാരിയിൽ സുന്ദരിയായി നയൻസ്!! വിഘ്നേഷിനോടൊപ്പമുളള താരത്തിന്റെ ഡേറ്റിങ് ചിത്രം
അച്ഛനായിരുന്നു സംഗീതത്തിലെ തന്റെ ആദ്യ ഗുരു.ഗുരു ഇല്ലെങ്കിൽ ഒന്നും തന്നെയുണ്ടാകില്ലായിരുന്നു. അച്ഛനും , സ്വാമകളും, അഭയദേവുമായിരുന്നു അടുത്ത സുഹൃത്തുക്കൾ. ഇവർ പരസ്പരം അളിയ അളിയ എന്നായിരുന്നു വിളിച്ചിരുന്നതെന്നും പഴയ സൗഹൃദത്തെ കുറിച്ച് ഗാനഗന്ധർവ്വൻ വാചലനായി. സ്വാമിയുടെ പാട്ടുകൾ പാടിയതിന്റെ പിൻബലം കൊണ്ടാണ് തനിയ്ക്ക് പല പാട്ടും വഴങ്ങുന്നത്. സ്വാമിയുടെ സംഗീതത്തിന്റെ രൂപവും താളവും നമുക്കെല്ലാം ചിന്തിച്ചെടുക്കാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാധവൻ മാത്രമല്ല നമ്പി ചിത്രത്തിൽ!!ഷാരൂഖും കോളിവുഡിൽ നിന്ന് മാഡിയുടെ അടുത്ത സുഹൃത്തും..
വളരെ ചെറിയ വയസ്സ് മുതലെ സ്വാമിയുടെ മകൾ ഗോമതിയെ താൻ കണ്ട് തുടങ്ങിരുന്നു. കാണുമ്പോളെല്ലാം അവർ സ്വാമികളുടെ ഓക്കത്താണ്. സ്വാമിയുടെ കയ്യിലുളളതെല്ലാം ഇവർ ഇങ്ങനെ ഊറ്റിയെടുത്തു. ഗോമതി ശാസ്ത്രീയമായി സംഗീതം പഠിച്ചിട്ടുണ്ടോ എന്നു പോലും തനിയ്ക്ക് സംശയമാണ്.അച്ഛന്റെ ഒക്കത്തിരുന്നുകൊണ്ട് തന്നെ സംഗീതമെല്ലാം ഊറ്റിയെടുക്കുകയാവും ചെയ്തിട്ടുണ്ടാകുക. ഗുരുവിന്റെ കടാക്ഷമായി അറിവ് ലഭിക്കുന്നത് വളരെ പരിമിധമാണ്. എന്നാൽ സദാസമയവും അദ്ദേഹത്തോടൊപ്പം നടന്ന് സംഗീതത്തെ കൂടുതൽ ആഴത്തിൽ അറിയാൻ ഗോമതിയ്ക്കായെന്നും യേശുദാസ് പറഞ്ഞു.പരിപാടിയോടനുബന്ധിച്ച് സ്വാമികള്‍ ചിട്ടപ്പെടുത്തിയ കീര്‍ത്തനങ്ങളില്‍ പതിനെട്ട് എണ്ണം തിരഞ്ഞെടുത്ത് സംഗീതജ്ഞയായ ഗോമതി തന്റെ വിദ്യാര്‍ഥികളെക്കൊണ്ട് പാടിച്ചു.
-
'ഒരു മകൾ മതിയെന്ന് തീരുമാനിച്ചവരാണ്; സംഭവിക്കാൻ പാടില്ലാത്ത ഒത്തിരി കാര്യങ്ങൾ; എത്ര പെട്ടന്ന് ജീവിതം മാറി'
-
'അവർ കണ്ടുമുട്ടാൻ പോലും പാടില്ല... വിവാഹിതരായിയെന്നത് വലിയ അത്ഭുതം, ഉടനെ വരുണും ലാവണ്യയും വേർപിരിയും'
-
ചെരുപ്പിടാതെ നടന്നതിന് വെട്ടാന്‍ ചെരുപ്പ്, പൂഴിക്കടകനിട്ട് തിരിച്ചുവെട്ടി ജാസ്മിന്; മിണ്ടാതിരുന്നവരെ പൊക്കി