Don't Miss!
- Finance
ബജറ്റ് 2023; പാൻ കാർഡ് തിരിച്ചറിയൽ രേഖയാക്കും; 38,000 അധ്യാപകരെ നിയമിക്കും, 157 നഴ്സിംഗ് കോളേജുകൾ
- News
സൗജന്യ അരി ഒരു വര്‍ഷം കൂടി... കേന്ദ്ര ബജറ്റിലെ സുപ്രധാന പ്രഖ്യാപനം
- Travel
ഇടതടവില്ലാതെ ആഘോഷങ്ങൾ, രാജ്യം ഒരുങ്ങിത്തന്നെ! ഫെബ്രുവരിയിലെ പ്രധാന ദിവസങ്ങൾ
- Automobiles
മഹീന്ദ്ര ഥാർ ഫൈവ് ഡോർ 4x2 RWD വേർഷനിൽ; വെളിപ്പെടുത്തലുകളുമായി പുത്തൻ സ്പൈ ചിത്രങ്ങൾ
- Lifestyle
ദാമ്പത്യഭദ്രത, ജീവിത സമൃദ്ധി, അനേകമടങ്ങ് പുണ്യം നല്‍കും പ്രദോഷവ്രതം; ശുഭമുഹൂര്‍ത്തവും ആരാധനാ രീതിയും
- Technology
കുറഞ്ഞ ചെലവിൽ അൺലിമിറ്റഡ് കോളിങ്, അത്യാവശ്യം ഡാറ്റ; 84 ദിവസത്തേക്കുള്ള പുത്തൻ പ്ലാനുമായി ജിയോ
- Sports
ധോണിയുടെ നിയന്ത്രണം വിട്ടു! കളിക്കാരെ ശകാരിച്ചു- മുന്‍ കോച്ചിന്റെ വെളിപ്പെടുത്തല്‍
ഹൃത്വിക്കിന്റെ കാമുകി ഇന്ത്യയിലേക്കില്ല
ഹോളിവുഡിലെ സെക്സി താരം ബാര്‍ബറ മോറി ഹൃത്വിക്കിന്റെ ക്ഷണപ്രകാരം വീണ്ടും ഇന്ത്യ സന്ദര്ശിയ്ക്കുന്നുവെന്ന വാര്‍ത്തകള്‍ ഹൃത്വിക്കിന്റെ പിതാവ് രാകേഷ് റോഷന് നിഷേധിച്ചു. ബാര്‍ബറയുടെ സ്വദേശമായ മെക്സിക്കോയില്‍ പന്നിപ്പനി പടര്‍ന്നതിനെ തുടര്‍ന്ന് താരത്തെ ഹൃത്വിക് ഇന്ത്യയിലേക്ക് ക്ഷണിച്ചുവെന്നായിരുന്നു വാര്‍ത്തകള്‍.
ഗ്ലാമര്‍ താരമായ ബാര്‍ബറയുമായുള്ള ഹൃത്വിക്കിന്റെ അതിരുകടന്ന അടുപ്പം ബോളിവുഡിലെ പരസ്യമായ രഹസ്യങ്ങളിലൊന്നാണ്. പിതാവ് രാകേഷ് റോഷനും ഹൃത്വിക്കിന്റെ ഭാര്യ സൂസനും ഈ ബന്ധത്തിനെതിരെ എതിര്‍പ്പുമായി

രാകേഷ് റോഷന് തന്നെ നിര്‍മ്മിച്ച് സംവിധാനം ചെയ്യുന്ന കൈറ്റ്സ് എന്ന ചിത്രത്തിന് വേണ്ടി ഒരുമിച്ചതോടെയാണ് ഹൃത്വിക്കും ബാര്‍ബറയും തമ്മിലുള്ള ഗോസിപ്പുകള്‍ക്ക് ജീവന് വെച്ചത്. കൈറ്റ്സില്‍ സെറ്റില്‍ വെച്ച് ബാര്‍ബറയുമായുള്ള അടുപ്പത്തെ ചൊല്ലി അച്ഛനും മകനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നുവെന്ന വാര്‍ത്തകളും പുറത്തുവന്നിരുന്നു.
എന്നാല്‍ ഈ സംഭവങ്ങളെല്ലാം രാകേഷ് റോഷന് നിഷേധിച്ചിട്ടുണ്ട്. തന്റെ മകനെ കുറിച്ച് തനിയ്ക്കറിയാമെന്നും ഒരു പിതാവിന് ലഭിയ്ക്കാവുന്ന ഏറ്റവും മികച്ച മകനാണ് ഹൃത്വിക്കെന്നും അദ്ദേഹം പറയുന്നു. ബാര്‍ബറ ഉടന്‍ ഇന്ത്യയിലെത്തില്ലെങ്കിലും സിനിമയുടെ റിലീസിനോടനുബന്ധിച്ച് ചിലപ്പോള്‍ ഇവിടെ എത്തിയേക്കാമെന്നും രാകേഷ് സൂചിപ്പിയ്ക്കുന്നു.
-
ഞാനൊരു ഗേൾഫ്രണ്ട് മെറ്റീരിയൽ അല്ല! അതിന്റെ സമയം കഴിഞ്ഞു; പ്രേമിക്കാത്തതിന്റെ കാരണം പറഞ്ഞ് നമിത പ്രമോദ്
-
'പത്ത് വർഷത്തെ പ്രണയം, ഞങ്ങളുടേത് സൂഫിയോ ശാകുന്തളം പോലെയോ അല്ല; പക്ഷേ രസകരമായ ഒരു കാര്യമുണ്ട്!': ദേവ് മോഹൻ
-
സംവിധായകന് തള്ളി വെള്ളത്തിലിട്ടു, അടിയൊഴുക്കില്‍ പെട്ടു; കലയ്ക്ക് വേണ്ടി ചെയ്ത ത്യാഗമെന്ന് ചന്ദ്ര