Don't Miss!
- Sports IPL 2024: 26 പന്തില്‍ 26, പിന്നെ വെടിക്കെട്ട്! സഞ്ജു ഉപദേശിച്ചതെന്ത്? വിജയ മന്ത്രം പരാഗ് പറയുന്നു
- News സാമ്പത്തികനേട്ടങ്ങള്‍ ഉണ്ടാകും, പ്രണയലക്ഷ്യങ്ങള്‍ സാധിക്കും, നിങ്ങളുടെ രാശിഫലം അറിയാം
- Lifestyle ബ്രേക്ക്ഫാസ്റ്റിനെ കുറിച്ചോര്‍ത്ത് ടെന്‍ഷന്‍ വേണ്ട; പത്തുമിനിട്ടില്‍ കിടിലന്‍ സേമിയ ഉപ്പുമാവ് ഉണ്ടാക്കാം
- Automobiles ഹിമാലയനും പെരുത്തിഷ്ടായി..! എന്‍ഫീല്‍ഡിന്റെ ദക്ഷിണാഫ്രിക്കക്കാരനായ 'സെലിബ്രിറ്റി' ഫാനിനെ മനസ്സിലായോ?
- Travel ബാംഗ്ലൂർ-ചെന്നൈ യാത്രയ്ക്ക് ഡബിൾ ഡെക്കർ ട്രെയിൻ; പുതിയ സമയക്രമം മേയ് 1 മുതല്‍, ഒരു മണിക്കൂർ നേരത്തേ എത്താം
- Technology സാംസങ് രചിച്ച പുതിയ ഇതിഹാസം! എം സീരീസിന് ആവേശം പകർന്ന് M55 5G ലോഞ്ച് ചെയ്തു
- Finance വർഷാവസാനത്തെ അവസാന വ്യാപാരം, പച്ചയിൽ തുടർന്ന് സൂചികകൾ, ഇടിവ് നേരിട്ട് ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കാരണം ഇതാണ്
ജാക്കിയ്ക്ക് ലാലിനെക്കാള്‍ ആറിരട്ടി പ്രതിഫലം
ചിത്രീകരണം ആരംഭിയ്ക്കുന്നതിന് മുമ്പെ സാധാരണ ലാല്‍ ചിത്രങ്ങളെക്കാള്‍ പ്രശസ്തിയിലേക്കുയര്‍ന്ന ചിത്രമാണ് നായര്‍സാന്‍.
ഇതിന് മുമ്പ് ഇത്രയും ശ്രദ്ധയാകര്‍ഷിച്ച ഒരു ലാല്‍ ചിത്രമുണ്ടോയെന്ന കാര്യം സംശയമാണ്. ഒരു ലാല്‍ ചിത്രമെന്നതിനപ്പുറം ആക്ഷന്‍ താരം ജാക്കിചാന് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നതാകാം നായര്‍സാന്‍ ശ്രദ്ധിയ്ക്കപ്പെടാനുണ്ടായ കാരണം.
ബ്രീട്ടിഷ് സാമ്രാജ്യത്വത്തിനെതിരെ പൊരുതിയ അയ്യപ്പന് പിള്ള മാധവന് നായര്‍ എന്ന എന്ന മലയാളിയുടെ ജീവിതമാണ് ലാല്‍ ഈ ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. കോടികള്‍ കിലുങ്ങുന്ന ബജറ്റും ചിത്രത്തിനെ പ്രശസ്തിയുടെ വെള്ളിവെളിച്ചത്തിലേക്ക് നയിച്ചു കഴിഞ്ഞു.
അതെ സമയം നായര്സാനിലഭിനയിക്കുന്ന ഹോളിവുഡ് താരങ്ങളും ഇന്ത്യന്‍ താരങ്ങളും തമ്മിലുള്ള താരതമ്യവും മാധ്യമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.
ചിത്രത്തില്‍ അതിഥി വേഷത്തില്‍ പ്രത്യക്ഷപ്പെടുന്ന ജാക്കിചാന് മലയാളിയുടെ സൂപ്പര്‍ താരമായ മോഹന്‍ലാലിനെക്കാള്‍ ആറിരട്ടി പ്രതിഫലമാണ് വാങ്ങുന്നത്.
ചിത്രത്തിന് വേണ്ടി ലാല്‍ നീക്കി വെച്ചിരിയ്ക്കുന്നത് 125 ദിവസമാണ്. ഇതിന് പ്രതിഫലമായി ഈടാക്കുന്നത് അഞ്ചു കോടിയ്ക്കടുത്ത് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
-
'പ്രണവ് ഒരു ഡ്രിങ്ക് ഓഫര്‍ ചെയ്തു... അങ്ങനെ വർഷങ്ങൾക്ക് ശേഷം അവനൊപ്പം ഒരു പെഗ്ഗടിച്ചു'; ധ്യാൻ ശ്രീനിവാസൻ
-
എൻ്റെ അനിയനായത് കൊണ്ട് പറയുകയല്ല, അവനെ വിശ്വസിക്കാൻ കൊള്ളില്ല! ധ്യാനിനെ കൊണ്ട് സത്യം ചെയ്യിപ്പിക്കും- വിനീത്
-
നടിമാരുമായുള്ള ഇന്റിമേറ്റ് സീനുകള്‍ കാണുമ്പോള്‍ ഭാര്യക്ക് അസൂയ; തുറന്ന് പറഞ്ഞ് രാം ചരണ്‍