Don't Miss!
- News മുതിർന്ന പൗരന്മാരുടെ നിക്ഷേപത്തിന് 8.2 ശതമാനം വരെ പലിശ; പോസ്റ്റ് ഓഫീസിന്റെ ഈ തകർപ്പൻ സ്കീം അറിയാമോ?
- Sports T20 World Cup 2024: റിഷഭും സഞ്ജുവുമല്ല; ധോണി വിക്കറ്റ് കീപ്പറാവണം! കാരണം വീരു പറയുന്നു
- Automobiles മകൾക്ക് 3 കോടിയുടെ പോർഷ കാർ സമ്മാനിച്ച് മലയാളി വ്യവസായി; ഹൈലൈറ്റായ അച്ഛനെയും മകളെയും മനസിലായോ
- Finance ആദ്യ സെഷനിൽ നേട്ടം കൊയ്ത രണ്ട് കമ്പനികൾ, മുന്നേറ്റം 5 ശതമാനം വരെ, വിപണിയിലും ഉണർവ്വ്
- Lifestyle 35-ന് ശേഷവും യൗവ്വനവും തുടിപ്പും നിലനിര്‍ത്താം, എല്ലുകള്‍ സ്ട്രോംങ് ആക്കാന്‍ പാനീയങ്ങള്‍
- Technology തലച്ചോറുള്ളവർ ഇത് വാങ്ങും, അല്ലാത്തവർ പുച്ഛിക്കും! ഹോണറിന്റെ ഈ 5ജി ഫോണിന് ഞെട്ടിക്കുന്ന വിലക്കുറവ്
- Travel വോട്ട് ചെയ്ത് തിരികെ പോകാം.. ഏപ്രിൽ 30 വരെ കെഎസ്ആർടിസി ബാംഗ്ലൂർ-കേരളാ സ്പെഷ്യൽ സർവീസ്
അരക്കോടിയ്ക്ക് സെറ്റിട്ടിട്ടും വ്യാപാരി പൊട്ടി
ഇതിനായി എഴുപതു ലക്ഷത്തോളം രൂപ ചെലവാക്കിയെന്നാണ് നിര്‍മ്മാതാവുമായി അടുപ്പമുള്ളവര്‍ പറയുന്നത്. എന്നാല്‍ അറുപതു ലക്ഷമേ മുടക്കിയുള്ളൂവെന്ന് സംവിധായകനും.
എന്തായാലും വ്യാപാരിയുടെ സെറ്റിനായി അരക്കോടി പൊടിച്ചുവെന്ന് വ്യക്തം. എന്നാല്‍ തീയേറ്ററിലെത്തി പടം കണ്ട നിര്‍മ്മാതാവിന്റെ കണ്ണു തള്ളി. അരക്കോടിയുടെ പൊലിമയൊന്നും ദൃശ്യങ്ങളില്‍ കാണാനില്ല.
വ്യാപാരിയ്ക്കായി കാവാലത്ത് പുഴക്കരയില്‍ വലിയ ഒരു ചായക്കടയുടെ സെറ്റിട്ടിരുന്നു. സെറ്റിനായി നിര്‍മ്മാതാവ് ലക്ഷങ്ങള്‍ പൊടിച്ചു. നല്ല തുക ചെലവഴിച്ചു നിര്‍മ്മിച്ച ഈ സെറ്റ് ചിത്രത്തിലൂടനീളം ഉണ്ടെന്നായിരുന്നു നിര്‍മ്മാതാവിനെ പറഞ്ഞു ധരിപ്പിച്ചിരുന്നത്.
എന്നാല്‍ പടം പുറത്തിറങ്ങിയപ്പോള്‍ ചായക്കട പ്രത്യക്ഷപ്പെടുന്നത് മൂന്ന് സെക്കന്റ് നീളുന്ന ഒരു രംഗത്തില്‍ മാത്രം. എന്തായാലും എണ്‍പതുകളുടെ പഴമ പ്രേക്ഷകര്‍ക്കു നല്കാന് വ്യാപാരിയ്ക്കായില്ല എന്നു വ്യക്തം. അപ്പോള്‍ പിന്നെ സെറ്റിനായി ചെലവഴിച്ച് വന്‍ തുക എവിടേയ്ക്കു പോയി എന്ന ചോദ്യമാണ് അവശേഷിയ്ക്കുന്നത്.
അടുത്ത പേജില്‍ സെറ്റിടല്‍ തന്ത്രത്തിലൂടെ കാശു തട്ടുന്നവര്‍
-
മകൾ പിറന്ന ശേഷം ആഴ്ച തോറും തെറാപ്പി; അഞ്ചോ പത്തോ ദിവസങ്ങൾ കൊണ്ട് മനസിലാക്കാൻ പറ്റില്ല; ആലിയയുടെ വാക്കുകൾ
-
'പഠനത്തിൽ പിന്നോട്ടായതുകൊണ്ടാണോ നൃത്തത്തിലേക്ക് പോയതെന്ന് ചോദിക്കുമായിരുന്നു, അന്ന് അമ്മയോട് കള്ളം പറഞ്ഞു'
-
ചേട്ടനെ പോലെയായിരിക്കണമെന്ന് രാജുവിനോട് പറഞ്ഞാലുള്ള മറുപടി; അവൻ പാവമല്ലാത്തത് കൊണ്ടല്ല; മല്ലിക സുകുമാരൻ