Don't Miss!
- Sports IPL 2024: ജയം തുടരാന്‍ ഡല്‍ഹി, കണക്കുവീട്ടാന്‍ ഗുജറാത്ത്; ടോസ് 7 മണിക്ക്
- News സത്യത്തില്‍ ആര് തമ്മിലാണ് മല്‍സരം; സംശയം തീരാതെ നേതാക്കള്‍, ശശി തരൂരിന്റെ മറുപടി വൈറല്‍
- Automobiles സ്റ്റെഡി ലൈക്ക് എ വടി! 3 വർഷം തുടർച്ചയായി മികച്ച നേട്ടം; ഇന്ത്യയിൽ മാഗ്നൈറ്റുമായി നാഴികക്കലുകൾ കീഴടക്കി നിസാൻ
- Finance ഏത് പൊതുമേഖലാ ഓഹരി വാങ്ങണം, ഐആർസിടിസിയും കൊച്ചിൻ ഷിപ്പ്യാർഡും നേട്ടം നൽകുമോ, വിശദമായി അറിയാം
- Lifestyle ചാണക്യനീതി: അര്‍ത്ഥപൂര്‍ണമായ ജീവിതം, മരണശേഷവും കുടുംബം സന്തോഷത്തോടെ
- Technology ഫോൺ പൊട്ടിത്തെറിക്കുമോ എന്ന് പേടിയുണ്ടോ? പ്രഷർ കൂട്ടേണ്ട! ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
കാജല്‍ തെന്നിന്ത്യന്‍ സിനിമയെ തള്ളിപ്പറയുന്നോ?
ചന്ദാമാമ എന്ന തെലുങ്ക് സിനിമയിലൂടെ ആദ്യ ഹിറ്റ് സ്വന്തമാക്കിയ കാജലിന് പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. പിന്നീട് കോളിവുഡിലെത്തിയപ്പോഴും തമിഴ് ജനത നടിയെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. ഇതിന്റെയൊക്കെ ബലത്തിലാണ് ബോളിവുഡില്‍ വീണ്ടും ഭാഗ്യം പരീക്ഷിയ്ക്കാന്‍ നടി ഒരുങ്ങിപ്പുറപ്പെട്ടത്.
തമിഴില്‍ സൂപ്പര്‍ഹിറ്റായ സിങ്കത്തിന്റെ റീമേക്കില്‍ അജയ് ദേവ്ഗണിന്റെ നായികയായാണ് കാജല്‍ ബോളിവുഡിലെ രണ്ടാമൂഴത്തിന് ഒരുങ്ങുന്നത്. ഇതിനിടെ നടി നടത്തി പ്രസ്താവനയാണ് വിവാദമായത്. തന്നെ ഒരിയ്ക്കലും തെന്നിന്ത്യന്‍ നടിയായി കണക്കാക്കാനാവില്ലെന്നായിരുന്നു കാജലിന്റെ ഡയലോഗ്. ഇത് കാജലിനൊപ്പം നേരത്തെ ജോലി ചെയ്തിട്ടുള്ള തെന്നിന്ത്യക്കാരായാകെ ആക്ഷേപിയ്ക്കുന്നതാണെന്നൊരു തോന്നാലണ് ഇന്‍ഡസ്ട്രിയില്‍ ഉണ്ടാക്കിയിരിക്കുന്നത്. വന്ന വഴി കാജല്‍ മറക്കരുതെന്നാണ് ഇവര്‍ നടിയെ ഉപദേശിയ്ക്കുന്നത്. ബോളിവുഡിന്റെ ഉയരങ്ങളിലെത്തുമ്പോള്‍ തെന്നിന്ത്യയെ തള്ളിപ്പറയുന്നത് നല്ലതിനല്ലെന്നും അവര്‍ പറയുന്നു.
എന്തായാലും കാജലിന്റെ വാക്കുകള്‍ ഏറ്റെടുത്ത ചില മാധ്യമങ്ങള്‍ നടി മാപ്പു പറയണമെന്ന് ആവശ്യപ്പെട്ടിരിയ്ക്കുകയാണ്. ബോളിവുഡിലെത്തിയെങ്കിലും തമിഴില്‍ ചില പ്രൊജക്ടുകളില്‍ കാജല്‍ അഭിനയിക്കുന്നുണ്ട്. വിവാദങ്ങള്‍ നടിയുടെ സിനിമയെ ബാധിയ്ക്കുമോയെന്നാണ് ഇനി അറിയേണ്ടത്.
-
'കരഞ്ഞു മെഴുകുകയാണ് ഓരോന്നും; സൈക്കോളജിസ്റ്റുകൾ ഉൾപ്പെടെ ഇന്റർവ്യു ചെയ്തിട്ട് എടുക്കുന്ന മത്സരാർത്ഥികളാണ്'
-
അക്ഷയ് കുമാറിനെ സൂക്ഷിക്കണം, പ്രമുഖ നടന് രാജേഷ് ഖന്ന മകള്‍ക്ക് നല്കിയ ഉപദേശം വീണ്ടും വൈറലാവുന്നു
-
'ആക്ടിങ് എന്നെക്കൊണ്ട് പറ്റുന്ന പരിപാടിയാണോയെന്ന് ഞാൻ ചിന്തിച്ചിരുന്നു, ഓവറായാൽ ഗിരീഷേട്ടൻ പറയും'; നസ്ലിൻ