Don't Miss!
- News യുപിയില്‍ വന്‍ ട്വിസ്റ്റ്; അഖിലേഷ് യാദവ് ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും, കനോജില്‍ തീപ്പാറും
- Sports IPL 2024: ഗില്‍ ലോക മണ്ടന്‍, ഇങ്ങനെയൊരു ദുരന്തം ക്യാപ്റ്റന്‍സിയില്ല! ജിടിയെ തോല്‍പ്പിച്ച പിഴവിതാ
- Lifestyle ഒരു രക്ഷയുമില്ലാത്ത രുചിയും ലുക്കും, നിമിഷങ്ങള്‍ കൊണ്ട് ബനാന ബ്രെഡ് പുഡ്ഡിംഗ് ഉണ്ടാക്കാം
- Automobiles തൊണ്ണൂറ് ലക്ഷം ടയറുകളുടെ വിൽപ്പനയുമായി ബ്രിഡ്ജ്സ്റ്റോൺ, 2026 -ൽ ലക്ഷ്യം വയ്ക്കുന്നത് 25 ശതമാനം വളർച്ച
- Technology DSLRനെ വെല്ലും ക്യാമറ മികവുമായി ഓപ്പോ; ഫൈൻഡ് X7 അൾട്ര ആള് പൊളി തന്നെ
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
അഹാനയ്ക്ക് ലഭിച്ച ആദ്യത്തെ പ്രണയ ലേഖനം, കിട്ടിയതോ?
നടന് കൃഷ്ണ കുമാറിന് പെണ്‍കുട്ടികള്‍ നാലാണ്. അതില്‍ മൂത്തയാളാണ് ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലെത്തിയത്. ആദ്യ ചിത്രത്തിലൂടെ തന്നെ അഹാന മലയാളി പ്രേക്ഷകര്‍ക്ക് പരിചിതമുള്ള മുഖമായി.
അഹാനയ്ക്ക് ലഭിച്ച ആദ്യത്തെ പ്രണയ ലേഖനത്തെ കുറിച്ച് അടുത്തിടെ താരം പറയുകയുണ്ടായി. അഹാനയുടെ അഡ്രസില്‍ ഒരെഴുത്ത് വീട്ടില്‍ വിന്നു. കത്ത് ലഭിച്ചത് അച്ഛന് കൃഷ്ണ കുമാറിനാണ്.
വലിയ ഹൃദയത്തിന്റെ ചിത്രം പതിച്ച കവറിനുള്ളില്‍ എന്താണെന്ന് അഹാനയ്ക്ക് ആദിയായി. അച്ഛന് തന്നെ തെറ്റിദ്ധരിയ്ക്കുമോ? ഇങ്ങനെ ഒരു കത്ത് ബോംബ് ഇപ്പോള്‍ എവിടെ നിന്ന് വന്നു. അങ്ങനെ നൂറ് ചോദ്യങ്ങളായി അഹാനയുടെ ഉള്ളില്‍
അഹാനയങ്ങനെ പേടിച്ചു നില്‍ക്കുമ്പോഴാണ് അച്ഛന് ചിരിച്ചത്. അഹാനയെ ഇഷ്ടപ്പെട്ട ഏതോ പയ്യന് എവിടെ നിന്നോ അയച്ചതാണ് ആ കത്ത്. അഹാനയെ ഇഷ്ടമാണെന്ന് പറഞ്ഞ് ഫോണ്‍ നമ്പറും നല്‍കികൊണ്ടായിരുന്നു എഴുത്ത്.
കാര്യമറിഞ്ഞപ്പോള്‍ അഹാനയ്ക്കും ചിരിവന്നു. പക്ഷെ അതിനെക്കാള്‍, താന്‍ തെറ്റുകാരിയല്ലെന്ന് മാതാപിതാക്കള്‍ക്ക് മനസ്സിലായല്ലോ എന്നാശ്വാസമായിരുന്നു മനസ്സിലെന്ന് അഹാന പറയുന്നു. ഇപ്പോള്‍ ചന്നൈയില്‍ വിഷ്വല്‍ കമ്യൂണിക്കേഷന്‍ വിദ്യാര്‍ത്ഥിനിയാണ് അഹാന
-
സിബിന് ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ഇയാളെ; ജിന്റോയോ ജാസ്മിനോ ഒന്നുമല്ല; പൂട്ടാന്‍ നോക്കി, പാളിപ്പോയി
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
'ഇനിയൊരു വിവാഹം കഴിക്കാൻ താൽപര്യമുണ്ട്, മകനുള്ളതുകൊണ്ട് മടിച്ച് നിൽക്കുന്നു, 50 വയസായിട്ട് ഇനി ചിന്തിക്കാം'