Don't Miss!
- Sports IPL 2024: 14ന് 4, പിന്നെ അഷുതോഷ് ഷോ; മുംബൈ ജയിച്ചത് എങ്ങനെ? പിന്നില്‍ ബുംറയുടെ തന്ത്രം
- News കണ്ണൂരിനെ ആവേശക്കടലാക്കി രാഹുല്‍ ഗാന്ധിയെത്തി
- Lifestyle സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാം, പടിപടിയായി ഇക്കാര്യങ്ങള്‍ ചെയ്താല്‍ മതി
- Automobiles പ്രശസ്ത നിർമാതാവ് സ്വന്തമാക്കിയ വാഹനം കണ്ടോ, ബോളിവുഡിൽ ഇപ്പോൾ ബെൻസിൻ്റെ ചാകര
- Technology വാലിഡിറ്റിക്ക് ഈ തറവാട്ടിൽ ഒരു പഞ്ഞവുമില്ല! രണ്ട് മാസത്തേക്ക് ദേ ഈ ബിഎസ്എൻഎൽ പ്ലാൻ ബെസ്റ്റാ
- Finance തുടർച്ചയായ അഞ്ചാം വർഷവും ബുൾ റൺ, നാല് വർഷത്തെ നേട്ടം 2765%, ഈ ഓഹരി പൊളിയാണ്
- Travel ആവേശം ദാ ഇവിടെ.. വണ്ടിയെടുത്ത് പോകാം! കിടിലം ആണ് ഈ റൂട്ടുകളും ഇതുവഴിയുള്ള ഡ്രൈവും!
ജയറാമിന്റെ ആരാധകരെ ഞാനെന്തിന് ഭയക്കണമെന്ന് പ്രതാപ് പോത്തന്
പ്രതാപ് പോത്തനും ജയറാമും തമ്മിലുള്ള ശീതയുദ്ധം തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നാണ് സിനിമാ ലോകത്തു നിന്നും കേള്‍ക്കുന്ന വാര്‍ത്ത. ജയറാമിന്റെ പേര് പരമാര്‍ശിക്കാതെ പ്രതാപ് പോത്തന് തന്റെ ഫേസ്ബുക്കിലൂടെ നടനെ ക്രൂരമായി വിമര്‍ശിച്ചതോടെയാണ് ആ യുദ്ധത്തിന് തുടക്കമായത്.
ഉദ്ദേശിച്ചത് ജയറാമിനെ തന്നെയാണെന്ന് ആരാധകര്‍ പറഞ്ഞതോടെ പ്രതാപ് പോത്തനും അത് അംഗീകരിച്ചു. അതെ ജയറാമിനെ ഉദ്ദേശിച്ചു തന്നെയാണ് പറഞ്ഞത്. നന്ദിയില്ലാത്ത നടനാണ് ജയറാം എന്നൊക്കെയായിരുന്നു പ്രതാപ് പോത്തന്റെ ഭാഷ്യം.
ജയറാമിന്റെ മകന് കാളിദാസ് ജയറാം പ്രതാപ് പോത്തന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ ഡേറ്റില്ല എന്ന് പറഞ്ഞതാണ് നടനും സംവിധായകനുമായ പോത്തനെ പിണക്കാന്‍ കാരണം. എന്തായാലും വിഷയം ചര്‍ച്ചയായതോടെ ജയറാം ആരാധകര്‍ പ്രതാപ് പോത്തനെ വിമര്‍ശിച്ച് രംഗത്തെത്തി.
ഈ വിഷയത്തില്‍ തണുപ്പില്ലെന്നാണ് ഇപ്പോള്‍ അറിയുന്നത്. ജയറാമിന്റെ ആരാധകരെ ഭയക്കണം, അവര്‍ അക്രമകാരികളാണ് എന്ന് പറഞ്ഞുകൊണ്ട് പ്രതാപ് പോത്തന് ഇന്ന് ഒരു കോള്‍ വന്നത്രെ. അദ്ദേഹത്തിന്റെ ഒരു സുഹൃത്താണ് സൂക്ഷിക്കണം എന്ന മുന്നറിയിപ്പ് നല്കി ഫോണ്‍ വിളിച്ചത്.
ജയറാമിന്റെ ആരാധകരെ താനെന്തിന് ഭയക്കണം എന്നാണ് പ്രതാപ് പോത്തന്റെ ചോദ്യം. ഈ ജീവിതമോ, ജീവിക്കാനുള്ള പണമോ തനിക്കാരും ധാനം നല്‍കിയതല്ലെന്ന് 63 കാരനായ പ്രതാപ് പോത്തന് പറയുന്നു. ഞാനാരു വലിയ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പ്രതാപ് പോത്തന് പറഞ്ഞു.
-
സഹോദരനാണെങ്കിലും സ്വകാര്യ വിഷയങ്ങൾ അറിയില്ല; ഞങ്ങളുടെ ബന്ധം; കുടുംബത്തെക്കുറിച്ച് അർബാസ് ഖാൻ
-
'തനിക്ക് നെഗറ്റീവാണെന്ന് രസ്മിൻ പുറത്ത് നിന്ന് മനസിലാക്കി, ലാലേട്ടനോട് സോറി പറഞ്ഞു, ഇപ്പോൾ മിണ്ടാട്ടവുമില്ല'
-
ഒരുമിച്ച് ആ കഥാപാത്രം ചെയ്യാന്‍ അന്ന് രജിനികാന്ത് സമ്മതിച്ചില്ല; പിണങ്ങി പോയി മീന