Don't Miss!
- News കോണ്‍ഗ്രസിന് പിന്നാലെ സിപിഎമ്മിനും സിപിഐക്കും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്; സിപിഎം കോടതിയിലേക്ക്
- Lifestyle മുടി കൊഴിച്ചിലും മുടിയുടെ കട്ടി കുറയുന്നതും തടയാം; ഇതാ ചില പരിഹാരമാര്‍ഗ്ഗങ്ങള്‍
- Automobiles 40 കിട്ടിയില്ലെങ്കിലും 30 കിലോമീറ്ററിനടുത്തുണ്ട്! യുകെയില്‍ വില്‍ക്കുന്ന സ്വിഫ്റ്റിന്റെ മൈലേജ് അറിയാം
- Technology പുതുമോടിക്ക് ഇരട്ടി മധുരം, ലോഞ്ചിന് ശേഷം ആദ്യമായി വൺപ്ലസ് 12ന് വില കുറഞ്ഞ മഹത്തായ ദിനം!
- Sports IPL 2024: വാശി കേറാന്‍ കോലിയ്ക്ക് കെകെആര്‍ ഡഗ്ഗൗട്ടിലേക്ക് നോക്കിയാ മതി; ഗംഭീറിനെ കുത്തി മുന്‍ കെകെആര്‍ താരം
- Finance 1 വർഷം കൊണ്ട് 50% അധികം നേട്ടം, 10,000 രൂപയുടെ എസ്ഐപി 1.5 ലക്ഷം രൂപയായി, വിശദമായി അറിയാം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
സൂപ്പര്‍ഹിറ്റായ അല്‍ഫോണ്‍സിന്റെ പ്രേമം കോപ്പിയടി; ഇതാ വീഡിയോ കാണൂ
പ്രേമം, നേരത്തിന്റെ കോപ്പിയടിയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചില വിരുദന്മാര് കണ്ടെത്തിയിരിയ്ക്കുന്നത്.
തലക്കെട്ട് കണ്ട് ഞെട്ടേണ്ടതില്ല. പ്രേമം കോപ്പിയടിച്ചത് ഹോളിവുഡില്‍ നിന്നോ ബോളിവുഡില്‍ നിന്നോ കൊറിയന്‍ പടത്തില്‍ നിന്നോ ഒന്നുമല്ല, അല്‍ഫോണ്‍സിന്റെ തന്നെ ആദ്യ ചിത്രത്തില്‍ നിന്നാണ്.
പുതുമയുള്ള സിനിമ എടുക്കാന്‍ പറഞ്ഞ അജുവിനോട് അല്‍ഫോണ്‍സ്; കശ്മലാ എന്നോട് നീ ആ വാക്ക് പറയരുത്
പ്രേമം, നേരത്തിന്റെ കോപ്പിയടിയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചില വിരുദന്മാര് കണ്ടെത്തിയിരിയ്ക്കുന്നത്. തെളിവ് സഹിതമുള്ള വീഡിയോയും ഇതിനൊപ്പമുണ്ട്.
നേരം എന്ന ചിത്രം
നിവിന്‍ പോളിയെ നായകനാക്കി അല്‍ഫോണ്‍സ് പുത്രന് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് നേരം.
ഷെമ്മി തിലകന്റെ പ്രണയം
നേരത്തില്‍ ഷെമ്മി തിലകന് അവതരിപ്പിയ്ക്കുന്ന ടിന്റു എന്ന പൊലീസ് ഉദ്യോഗസ്ഥന് തന്റെ ചീറ്റിപ്പോയ പ്രണയ കഥയെ കുറിച്ച് പറയുന്നുണ്ട്. ആ കഥയ്ക്കും പ്രേമത്തിലെ ജോര്‍ജ്ജിന്റെയും മലര് മിസ്സിന്റെയും പ്രണയത്തിനും സാമ്യമുണ്ട് എന്നാണ് കണ്ടെത്തല്‍.
സേഷ്യല്‍ മീഡിയയില്‍ വൈറല്‍
ഈ വിഷയത്തെ സമര്ത്ഥിയ്ക്കാന് ഒരു വീഡിയോ ഫേസ്ബുക്കില്‍ ഇറങ്ങിയിട്ടുണ്ട്. ഷെമ്മി തിലകന് തന്നെ വീഡിയോ ഷെയര്‍ ചെയ്യുകയും ചെയ്തിരിയ്ക്കുന്നു.
ഇതാണത്
ഇതാണ് ആ തെളിവ് സഹിതമുള്ള വീഡിയോ.. കാണൂ
-
'പേഴ്സണൽ സ്പേസിൽ നിന്നും മാറട മണ്ടാ... ദേഹത്ത് നിന്നും മാറി നിക്കടോ...'; ജിന്റോയോട് ഏറ്റുമുട്ടി ഗബ്രി!
-
കാത്തിരിപ്പ് വെറുതെ; സിജോ മടങ്ങി വരില്ല?; കാരണങ്ങൾ നിരത്തി നാദിറ; ആശങ്കയിൽ പ്രേക്ഷകർ
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'