Don't Miss!
- Lifestyle 900 വര്ഷം പഴക്കമുള്ള മമ്മി, 1000 തൂണുകളുള്ള ഹാള്; അത്ഭുതം ഈ രംഗനാഥസ്വാമി ക്ഷേത്രം
- News ഒരു കലക്കൻ പോസ്റ്റ് ഓഫീസ് പദ്ധതി; പ്രതിമാസം 9250 രൂപ വരെ സമ്പാദിക്കാം, ചെയ്യേണ്ടത് ഇത്ര മാത്രം
- Finance സ്വർണവില കേട്ട് തലകറങ്ങരുത്, ഉടൻ തന്നെ പവന്റെ വില 60,000 കടക്കും, ഇന്നത്തെ നിരക്കറിയാം
- Sports T20 World Cup 2024: ആരേയും ഭയമില്ല, അടിച്ചുതകര്ക്കും; അഷുതോഷ് ടി20 ലോകകപ്പ് ടീമില് വേണോ?
- Travel അവധി ഇത്തവണ ഹൗറയിൽ... ബെംഗളുരുവിൽ നിന്ന് കൊൽക്കത്തയുടെ ഇരട്ട നഗരത്തിലേക്ക് പോകാം, സ്പെഷ്യൽ ട്രെയിൻ
- Technology റിയൽമി ഇത് എന്ത് ഭാവിച്ചാണാവോ! 10000 രൂപയിൽ താഴെ വിലയിലെ വേഗമേറിയ 5ജി ഫോൺ വരുന്നു
- Automobiles കോംപാക്ട് എസ്യുവികൾക്കിടയിലെ രാജാവാകാൻ കിയ ക്ലാവിസ്, വരാൻ പോകുന്നത് കിടിലൻ ഫീച്ചറുകളുമായി
ഹൊ സല്‍മ! ഇത്‌ അക്രമം തന്നെ...
അഭിനയിക്കാനുള്ള കഴിവിനൊപ്പം ഹോളിവുഡിലെ മറ്റു സുന്ദരിമാര്ക്കൊന്നുമില്ലാത്ത ചില സവിശേഷതകളുമാണ് സല്മയെ ഹോളിവുഡിലെ ചൂടപ്പമാക്കി മാറ്റിയത്.
മറ്റു സുന്ദരിമാര് അല്പം അസൂയയോടെ നോക്കുന്ന ആരും കൊതിച്ചു പോകുന്ന മാറിടം തന്നെയാണ് സല്മയുടെ ഏറ്റവും വലിയ സ്വത്തെന്ന കാര്യം ഒരു രഹസ്യമൊന്നുമല്ല.
പക്ഷേ ഒരു കുഞ്ഞിന് ജന്മം നല്കിയതോടെ സല്മയെ ഒരു കാശിനും കൊള്ളാതായെന്ന് ഒരു ശ്രുതി ഈയിടെ പരന്നിരുന്നു.
എന്നാല് പ്രസവാലസ്യത്തിലുള്ള സല്മ താന് പണ്ടത്തെക്കാള് കിടിലനാണെന്ന് ഒരു ടിവി ഷോയിലൂടെ തെളിയിച്ചിരിയ്ക്കുകയാണിപ്പോള്. ഒരു ജര്മ്മന് ചാനലിന്റെ ടിവി ഷോയില് പങ്കെടുത്ത താരം തന്റെ ഏറ്റവും വലിയ നിധി പരമാവധി പ്രദര്ശിപ്പിച്ചാണ് പ്രേക്ഷകരെ കയ്യിലെടുത്തത്.
പരമ്പരാഗര രീതിയിലുള്ള ബാവേറിയന് വസ്ത്രം ധരിച്ചു വന്ന സല്മയുടെ മാറിടം മുക്കാലും പുറത്തു കണ്ടവര്ക്ക് തല കറങ്ങിയില്ലന്നേയുള്ളൂ.
പ്രേക്ഷകര്ക്ക് മാത്രമല്ല സല്മയ്ക്കൊപ്പം പരിപാടിയില് പങ്കെടുത്ത പ്രമുഖ ഫാഷന് ഡിസൈനര് കാള് ലാഗര്ഫെല്ഡിനും സംഭവം ഒരു നവ്യാനുഭവമായിരുന്നുവെന്നാണ് റിപ്പോര്ട്ട്.
മുറിയ്ക്കുള്ളില് ഷൂട്ട് ചെയ്ത പരിപാടിയില് കാള് ഒരു കറുത്ത സണ് ഗ്ലാസണിഞ്ഞ് പങ്കെടുത്തത് ദുരുദ്ദേശത്തോടെയാണെന്നും ചില അസൂയാലുക്കള് പറയുന്നു.
-
'സാരമില്ലാ... ഒരു നല്ല കാര്യത്തിന് വേണ്ടിയാണല്ലോ'; മൂന്ന് വർഷങ്ങൾ കൊണ്ടെടുത്ത തീരുമാനത്തെ കുറിച്ച് മാളവിക!
-
സഹോദരനാണെങ്കിലും സ്വകാര്യ വിഷയങ്ങൾ അറിയില്ല; ഞങ്ങളുടെ ബന്ധം; കുടുംബത്തെക്കുറിച്ച് അർബാസ് ഖാൻ
-
എല്ലാ സൈഡിൽ നിന്നും പ്രശ്നങ്ങൾ; കുഞ്ഞുമായി അമേരിക്കയിൽ നിന്ന് വന്നപ്പോൾ; ശ്രീക്കുട്ടനായിരുന്നു എല്ലാം; ലേഖ