Don't Miss!
- News തൃശൂർ പൂരം നിർത്തിവെച്ചു, ചരിത്രത്തില്‍ ആദ്യം: ഒടുവില്‍ വഴങ്ങി, വെടിക്കെട്ട് പകല്‍ വെളിച്ചത്തില്‍
- Sports T20 World Cup 2024: റിഷഭല്ല, ടീമില്‍ വേണ്ടത് സഞ്ജു തന്നെ! കാരണം പറഞ്ഞ് മഞ്ജരേക്കര്‍
- Lifestyle നിലവിളക്ക് തെളിയിക്കുന്നതിന് മുമ്പായി നിര്‍ബന്ധമായും ചെയ്യേണ്ട കാര്യങ്ങള്‍
- Automobiles മുങ്ങിത്താഴ്ന്ന ഥാറിനെ രക്ഷപ്പെടുത്തി മറ്റൊരു ഥാർ, ഞെട്ടിക്കുന്ന വൈറൽ വീഡിയോ കണ്ടോ
- Finance ദിവസവും 233 രൂപ മാറ്റിവയ്ക്കാമോ, 12 ലക്ഷം രൂപ കയ്യിലെത്തും, ഇതാണ് പോസ്റ്റ് ഓഫീസ് പദ്ധതി
- Travel കൊട്ടിയൂർ വൈശാഖോത്സവം 2024: ദർശനം പോലും പുണ്യം! അറിയാം പ്രധാന തിയതികളും വിശേഷ ദിവസങ്ങളും
- Technology വാങ്ങാൻ ഒരു നിമിഷം പോലും പാഴാക്കരുത്, മോട്ടറോളയുടെ ജീനിയസ് സ്മാർട്ട്ഫോണിന് 5000 രൂപ ഡിസ്കൗണ്ട്!
കാമുകിമാര്‍ക്ക് മുന്‍ഭാര്യയുടെ ആശംസ
പോള്‍ മക്കാര്‍ട്ടിനിയുടെ മൂന്നു കാമുകിമാര്‍ക്കും നല്ലതു വരട്ടെയെന്ന് മുന്‍ ഭാര്യ ഹീതര്‍ മീല്‍സിന്റെ ആശംസ.
വിവാഹമോചനത്തിന് 24.3 മില്യണ്‍ പൗണ്ട് മെക്കായില് നിന്നും നഷ്ടപരിഹാരം നേടിയ ശേഷം നല്കിയ ആദ്യ ടെലിവിഷന്‍ അഭിമുഖത്തിലാണ് ഹീതര്‍ മീല്‍സ്, മുന്‍ ഭര്‍ത്താവിനെയും കാമുകിമാരെയും കണക്കിന് പരിഹസിച്ചത്. മൂന്നു കാമുകിമാരോടൊപ്പം നീന്തിത്തുടിക്കുന്ന മെക്കാര്ട്ടിനിയ്ക്കും നല്ലതു വരട്ടെയെന്നാണ് ന്യൂനോക്തിയില്‍ ഹീതര്‍ ആശംസിച്ചത്.
ജിഎംടിവിയുമായുളള അഭിമുഖത്തിലാണ് മെക്കായ്ക്കെതിരെ അവര്‍ പൊട്ടിത്തെറിച്ചത്. "അയാള്‍ക്ക് ഇപ്പോള്‍ മൂന്നു കാമുകിമാരുണ്ടെന്നല്ലേ പറയുന്നത്. അല്ലേ. മൂന്നു പെണ്‍കുട്ടികള്‍ക്കും (?) നല്ലതു വരട്ടെ. എന്നെക്കാള്‍ നല്ലത് വരട്ടെ", ഇങ്ങനെയായിരുന്നു മീല്‍സിന്റെ പരിഹാസം.
നാന്‍സി ഷാവെല്, റോസാന ആര്‍ക്വെറ്റ്, തന്യാ ലാറിംഗന് എന്നിവരുമായി പ്രണയിച്ച് നടക്കുകയാണ് മെക്കായെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇവരെയാണ് ഹീതര്‍ മീല്‍സ് ഉന്നം വെച്ചത്.
മെക്കാര്ട്ടിനിയുമായുളള തന്റെ വിവാഹമോചനപ്പോരാട്ടത്തെ ദാവീദും ഗോലിയാത്തും തമ്മിലുളള യുദ്ധത്തോടാണ് പലരും ഉപമിച്ചതെന്ന് ഹീതര്‍ വെളിപ്പെടുത്തി. ഈ പോരാട്ടം മൂലം പലര്‍ക്കും തന്നോടുളള മതിപ്പ് കൂടിയിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
-
'കാലിലെ നഖം വരെ വെട്ടികൊടുത്തിരുന്നത് ആശയാണ്, ആ വിടവ് വിഷമിപ്പിക്കും'; മനോജിന്റെ ഭാര്യയെ കുറിച്ച് സോഷ്യൽമീഡിയ
-
ബിഗ് ബോസിലെ വിന്നറാവാന്‍ സാധ്യത ഇവര്‍ക്കോ? ടോപ്പ് ഫൈവിലേക്ക് എത്താന്‍ ചാന്‍സുള്ളവരെ പറ്റി ആരാധകര്‍
-
ഫിറ്റ്നസ് നോക്കുമ്പോഴും 15 വര്‍ഷമായി ഹോട്ടല്‍ ഭക്ഷണം; ശരീരം നോക്കുന്നതിനെക്കുറിച്ച് ഉണ്ണി മുകുന്ദന്