Don't Miss!
- News വെറും 10000 രൂപ 1.32 ലക്ഷമായി..! ഈ ഓഹരി കുതിച്ചതിന് കൈയ്യും കണക്കുമില്ല, ഒന്ന് അറിഞ്ഞ് വീശിയാലോ?
- Technology അരലക്ഷം രൂപയുടെ ഡിസ്കൗണ്ട്; വിലക്കുറവിൽ ഐഫോൺ15 പ്രോ സ്വന്തമാക്കാൻ ഇതിലും മികച്ച അവസരമില്ലെന്ന് ഫ്ലിപ്പ്കാർട്ട്
- Automobiles വൈബ്രേഷനില്ലാതെ കംഫര്‍ട്ട് ഓഫ്റോഡിംഗ്! ഇന്ത്യ കാത്തിരുന്ന അഡ്വഞ്ചര്‍ ബൈക്കിന്റെ വില പ്രഖ്യാപിച്ച് സുസുക്കി
- Finance ഹൃദയം തകർത്ത് സ്വർണം, പവന്റെ വില ആദ്യമായി 50,000 കടന്നു, ഒറ്റ രാത്രി കൂടിയത് 1,040 രൂപ
- Sports IPL 2024: വേണ്ടത് 3 സിക്സര്‍, ചരിത്ര നേട്ടത്തിലേക്ക് റസല്‍; കോലിയെ കാത്ത് വമ്പന്‍ റെക്കോഡ്
- Lifestyle Good Friday 2024: പള്ളികളിലെ മണിയൊച്ച നിലക്കും, മെഴുകുതിരി കത്തില്ല, കറുത്ത വസ്ത്രമണിയുന്ന ആ ദിനം
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
എത്രയെന്നു വെച്ചാ നഗ്നയാവുന്നത്?
റേച്ചല്‍ ബില്സണിന് ഇനി നഗ്നയാവാന്‍ വയ്യത്രേ!. നഗ്നയാവാന്‍ ഇനി വയ്യെന്ന തീരുമാനം മൂലം ഈ 26കാരിയ്ക്ക് ദി ലാറ്റ് കിസ് എന്ന ചിത്രത്തിലെ വേഷവും നഷ്ടമായി.
ഈ ചിത്രത്തിലെ നായികാ വേഷത്തില്‍ റേച്ചലിനെ ക്ഷണിച്ചെത്തിയ സിനിമാ എക്സിക്യൂട്ടീവുകളോട് ഏറെ തര്‍ക്കിക്കുകയും ചെയ്തു. ഒട്ടും സെക്സ് കാണിക്കാതെ സെക്സിന്റെ അന്തരീക്ഷം സൃഷ്ടിച്ചു കൂടേയെന്നായിരുന്നു റേച്ചലിന്റെ ചോദ്യം.
സിനിമയെടുക്കുന്നതു തന്നെ ഇത്തരം രംഗങ്ങള്‍ കാണിച്ച് പണമുണ്ടാക്കാനാണെന്ന് വിശ്വസിക്കുന്നവരുടെ ചെവിയില്‍ ഇതുവല്ലതും കയറുമോ? അതും ഒന്നല്ലെങ്കില്‍ ഒമ്പത് റേച്ചല്‍മാര്‍ തുണിയുരിയാന്‍ കാത്തു നില്ക്കുന്ന ഹോളിവുഡില്‍.
ഏതായാലും റേച്ചല്‍ തന്റെ വാദത്തില്‍ ഉറച്ചു നിന്നു. റോളുമായി വന്നവര്‍ പടിയിറങ്ങി.
"സിനിമ സെക്സിയാവാം, എന്നാല്‍ സെക്സ് കാണിക്കാതെ വേണം അത് ഫലിപ്പിക്കാന്‍. അതിലാണ് കഴിവ്", റേച്ചല്‍ പ്രതികരിക്കുന്നു.
"കഥയില്‍ വേണ്ടിടത്തെല്ലാം സെക്സ് കുത്തി നിറച്ചാണ് അവര്‍ എത്തിയത്. അതില്‍ അഭിനയിക്കണോ വേണ്ടയോ എന്നത് എന്റെ മാത്രം തീരുമാനമാണ്. അവരുടെ സിനിമ അവര്‍ക്കിഷ്ടമുളള തരത്തില്‍ ചിത്രീകരിക്കട്ടെ. ഏതായാലും അതില്‍ അഭിനയിക്കാന്‍ ഞാനില്ല".
ഉറച്ച തീരുമാനം റേച്ചല്‍ ഇങ്ങനെ അറിയിച്ചു.
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി
-
ഹിന്ദി ചിത്രങ്ങളില്‍ നിന്ന് മോഷ്ടിച്ചിട്ടുണ്ടെന്ന് പ്രിയന്; ചീത്ത മുഴുവന്‍ കേട്ടത് ശ്രീനിവാസന്