Don't Miss!
- Technology പറയാനേറെയുണ്ട്! ടെക്നോ പോവ 6 പ്രോ എത്തി, ഇന്ത്യയിലെ ആദ്യ 6000mAh ബാറ്ററി+ 70W ചാർജർ ഫോൺ
- Automobiles ഒരു ഇന്നോവയ്ക്കും തരാൻ പറ്റാത്ത യാത്രാസുഖം, പ്രേമലു നായകന്റെ 'സൂപ്പർബ് കാർ' തിരിച്ചുവരുന്നു
- News ആദ്യമായി വോട്ട് ചെയ്യുകയാണോ? രീതികൾ അറിയില്ലേ, ആശങ്കവേണ്ട; അറിയേണ്ടതെല്ലാം ഇതാ
- Lifestyle ആഗ്രഹങ്ങളും ലക്ഷ്യങ്ങളും സാധിക്കും; ഈ സൂര്യ ഗ്രഹണം അതിനുള്ള അപൂര്‍വ്വ അവസരം
- Finance എസ്ബിഐ അടക്കം മൂന്ന് ഓഹരികൾ വാങ്ങാം, നേട്ടം 25% വരെയാണ്, കൂടെക്കൂട്ടുന്നോ...
- Sports IPL 2024: ജ്യോത്സ്യനാണോ? ഒരു ഓവറില്‍ നാല് സിക്സ് അടിക്കുമെന്ന് പ്രവചിച്ച പരാഗ്; പഴയ ട്വീറ്റ് കുത്തിപ്പൊക്കി
- Travel തേക്കടിയുടെ പൂക്കാലത്തിന് തുടക്കം.. തേക്കടി ഫ്ലവർ ഷോ കാണേണ്ടെ?
പൊലീസെത്തും മുമ്പേ കാമുകി പിരിഞ്ഞു
ആപത്തു കാലത്ത് കാമുകനെ ഉപേക്ഷിക്കുന്നതാണോ പരിശുദ്ധ സ്നേഹമെന്നൊന്നും ചോദിച്ചേക്കരുത്. പൊലീസ് തിരയുന്ന കാമുകനെ ഉപേക്ഷിച്ച് സ്വന്തം തടി നോക്കാനേ ഏത് കാമുകിയും ശ്രമിക്കൂ.
ആനീ ഹതാവേയും ചെയ്തത് അതു തന്നെ. നാലു വര്‍ഷമായി ഊണിലും ഉറക്കത്തിലും നിഴലിലും നിനവിലും തനിക്കൊപ്പമുണ്ടായിരുന്ന കാമുകന് റാഫെല്ലോ ഫോല്ലേരിയെ ദുഃഖത്തോടെ ഹതാവേ ഉപേക്ഷിച്ചു.
ഇറ്റാലിയന്‍ - യുഎസ് ബിസിനസുകാരനാണ് റാഫെല്ലോ. ബിസിനസുകാരാകുമ്പോഴും കേസും വഴക്കുമൊക്കെ സാധാരണമാണ്. എന്നാല്‍ ഈ കേസ് അത്ര സാധാരണമല്ലെന്നാണ് കാമുകിയുടെ തീരുമാനത്തില്‍ നിന്നും നാം മനസിലാക്കേണ്ടത്.
വികസ്വര രാഷ്ട്രങ്ങളിലെ വാക്സിനേഷന് പരിപാടികള്‍ക്ക് ഫണ്ടു നല്കിയ ഫൊല്ലേരി ഫൗണ്ടേഷന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ന്യൂയോര്‍ക്ക് സ്റ്റേറ്റ് അറ്റോര്‍ണി ജനറല്‍ ഓഫീസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. അന്വേഷണം നേരിടുന്ന കാമുകനുമായി ഇനിയും ബന്ധം തുടരുന്നത് തന്റെ കരിയറിനെ ബാധിക്കുമെന്ന് തീര്ച്ചയുളളതു കൊണ്ട് ഹതാവേ പിരിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.
നാലു കൊല്ലമായി ഫെല്ലാരിയുടെ അകവും പുറവും അറിയുന്ന ഹതാവേയ്ക്കും ഈ ഫൗണ്ടേഷനെക്കുറിച്ച് ചിലതറിയാമായിരിക്കും. പിടിക്കപ്പെട്ടില്ലെങ്കില്‍ നല്ലത് എന്നു കരുതിയാവണം ബന്ധം തുടര്‍ന്നത്. അല്ലെങ്കില്‍ അന്വേഷണം പ്രഖ്യാപിച്ച പാടെ കാമുകിയെന്തിന് സലാം പറഞ്ഞു പിരിയണം?
ചോദ്യത്തില്‍ കാര്യമില്ലേ!!!
-
എന്റെ ശ്രദ്ധ അവളിൽ നിന്ന് പോയാൽ ദേഷ്യം, കുട്ടിയല്ലേ; മകൾ തേജാലക്ഷ്മിയെക്കുറിച്ച് ഉർവശി
-
'ജാൻമണി ഞാനുമായി ലവ് ട്രാക്ക് പിടിക്കുകയാണെന്ന് കരുതി, ആരും തിരിച്ച് വിളിച്ചില്ല, അവർ എന്ത് കാണിച്ചാലും ഉണ്ട'
-
സ്വയംഭോഗം ചെയ്യുന്ന സീന്‍ ആ സിനിമ ഡിമാന്‍ഡ് ചെയ്തിരുന്നു; തുറന്ന് പറഞ്ഞ് മണികണ്ഠന് ആചാരി