Don't Miss!
- Automobiles ആക്ടിവ ഇവിയ്ക്ക് വെല്ലുവിളിയായി സുസുക്കി രംഗത്ത്; കട്ട കോംപറ്റീഷനായി ഇ -ആക്സസും അണിയറയിൽ
- Lifestyle മേയ് 2024: ഭാഗ്യ സംഖ്യകളില്‍ ജീവിതം രക്ഷപ്പെടുന്നവര്‍
- News അനധികൃത ഐപിഎൽ സ്ട്രീമിംഗ് കേസ്; നടി തമന്നയ്ക്ക് നോട്ടീസ്, ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദ്ദേശം
- Technology കിട്ടുക കല്ലേറോ, പൂച്ചെണ്ടോ? യുദ്ധഭൂമിയിൽ പുതിയ ഭടന്മാർ! HMD പൾസ് സീരീസ് ലോഞ്ച് ചെയ്തു
- Finance വിലയിലെ ചാഞ്ചാട്ടം തുടർന്ന് സ്വർണം, ഇന്ന് നേരിയ കുറവുണ്ട്, വരും ദിവസങ്ങളിലും വില കുറഞ്ഞേക്കും
- Sports T20 World Cup 2024: സഞ്ജുവിന് നീതി വേണം, ലോകകപ്പില്‍ സീറ്റ് നല്‍കൂ; ആവശ്യപ്പെട്ട് തരൂര്‍
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
സാഹചര്യങ്ങള്‍ തന്നെ നശിപ്പിച്ചെന്ന് ലിന്റ്സെ
തെറ്റായ സാഹചര്യങ്ങളുടെ ഇര മാത്രമാണ് താനെന്ന് ലിന്റ്സെ ലോഹന് കുമ്പസരിക്കുന്നു. കുറെക്കാലമായി ലഹരി മോചന കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്ന ലിന്റ്സെ, താനെങ്ങനെ ഇങ്ങനെയായെന്ന കാര്യം തുറന്നു പറയുകയാണ്.
സാഹചര്യ്ങ്ങളാണ് എന്റെ ജീവിതചര്യ ഇങ്ങനെയാക്കി തീര്‍ത്തത്. പീപ്പിള്‍സ് മാസികയോട് ലിന്റ്സെ പറയുന്നു.
റിഹാബ് സെന്ററില്‍ നിന്നും ചികിത്സ കഴിഞ്ഞിറങ്ങിയ ശേഷം ചില കാര്യങ്ങളില്‍ നിന്നും താന്‍ ബോധപൂര്‍വം വിട്ടു നില്‍ക്കാറുണ്ടെന്നും ലിന്റ്സെ വെളിപ്പെടുത്തുന്നു.
ഇനി നല്ലകാര്യങ്ങളില്‍ ശ്രദ്ധയുന്നി മുന്നോട്ടു പോകാനാണ് 21കാരിയായ സുന്ദരിയുടെ തീരുമാനം.
പരീക്ഷണ ഘട്ടങ്ങളില്‍ തന്നെ കൈവെടിയാതിരുന്ന സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ലിന്റ്സെ നന്ദി പറയുന്നു. "എന്റെ കുടുംബം എനിക്കേറെ പ്രിയപ്പെട്ടതാണ്. എന്നും എന്നെ പിന്തുണച്ചിട്ടേയുളളൂ എന്റെ കുടുംബം. മികച്ച കുടുംബാന്തരീക്ഷത്താല്‍ അനുഗ്രഹീതയാണ് ഞാന്‍".
ചികിത്സയ്ക്കു ശേഷം ഒന്നു രണ്ടു ചിത്രങ്ങളില്‍ ലിന്റ്സെയെ കരാര്‍ ചെയ്തിട്ടുണ്ട്. ഒരു പുതിയ ആല്‍ബവും ഇറങ്ങുന്നുണ്ട്. താന്‍ വീണ്ടും തൊഴിലില്‍ ശ്രദ്ധ കേന്ദ്രീകരിച്ചെന്നും ഇനി വിവാദങ്ങള്‍ക്കില്ലെന്നുമാണ് ആരാധകരുടെ പ്രിയപ്പെട്ട ലിലോ പറയുന്നത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍
-
'കഴമ്പുണ്ടെന്ന് തോന്നുന്ന പ്രസ്താവനകളില്ല ബാലിശമായ വെല്ലുവിളി മാത്രം, പിന്നെങ്ങനെ സിജോ വരുമ്പോൾ കളി മാറും?'
-
വീട്ടിൽ ഇൻകം ടാക്സ് റെയ്ഡ്; കൂസലില്ലാതെ രേഖ; നടിക്കൊപ്പം ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിച്ചപ്പോൾ; ശേഖർ സുമൻ
-
'ഞാൻ ആ പെൺകുട്ടിയെ ചതിച്ചിട്ടില്ല, വിവാഹം വേണ്ടെന്ന് വെച്ചത് അവരാണ്, രഹ്നയ്ക്ക് അപ്പോഴും സമ്മതമായിരുന്നു'