Don't Miss!
- Automobiles പുതിയ എസ്യുവിക്ക് 20 കി.മീ മൈലേജ്! ആളുകള്‍ ഇനി ക്യൂ നില്ക്കാന് പോകുന്നത് മഹീന്ദ്ര ഷോറൂമിന് മുന്നില്‍
- News കേരളത്തില്‍ ആവേശക്കടലായി കൊട്ടിക്കലാശം, പരസ്യപ്രചാരണം അവസാനിച്ചു; ചെണ്ടകൊട്ടി ധര്മജന്
- Finance ദിവസവും 7 രൂപ നിക്ഷേപിക്കാമോ, പ്രതിമാസം നേടാം 5000 രൂപ, ഇതാണ് സൂപ്പർ ഹിറ്റ് പദ്ധതി
- Sports IPL 2024: മുംബൈയും ചെന്നൈയുമല്ല; വസീം അക്രമിന്റെ ഇഷ്ട ഐപിഎല്‍ ടീം മറ്റൊന്ന്
- Lifestyle ദാമ്പത്യത്തിന്റെ ഒന്നാമത്തെ നിയമം: വിവാഹജീവിതത്തിലേക്ക് കുടുംബക്കാരെ പ്രവേശിപ്പിക്കാതിരിക്കുക
- Travel ഈ വെക്കേഷൻ വിദേശത്ത്...ചെലവ് പേടിക്കുകയേ വേണ്ട.. കേരളത്തിൽ നിന്ന സുഖമായി പോയി വരാം
- Technology തീ തുപ്പും തുപ്പാക്കി പോലെ ഉശിരന്മാർ! റിയൽമി നാർസോ 70x 5ജിയും നാർസോ 70 5ജിയും എത്തി
മര്‍ജാന ചിത്രത്തിലൂടെ ധനുഷും ഹോളിവുഡിലേക്ക്
വേല്‍രാജ് സംവിധാനം ചെയ്ത തങ്കമകന് എന്ന ചിത്രത്തിന് ശേഷം ധനുഷ് ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നു. മര്‍ജാനേ സത്രപി സംവിധാനം ചെയ്യുന്ന ദി എക്സ്ട്ര ഒഡിനറി ജേര്‍ണി ഓഫ് ദി ഫകീര്‍ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് ഹോളിവുഡിലെത്തുന്നത്. ഉമ തുര്മ്മന്, അലക്സാന്‍ഡ്ര ദദാരിയോ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥപാത്രങ്ങള്‍.
ഹോളിവുഡില്‍ ഒരു മുഴുനീള വേഷം അവതരിപ്പിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ധനുഷ്. താരത്തിന്റെ മിക്ക ചിത്രങ്ങളും മര്‍ജാനേ സത്രപി കണ്ടിട്ടുണ്ട്. ധനുഷിനെ പോലെ ഒരു നടന് മാത്രമേ തന്റെ ചിത്രത്തിലെ വേഷം ചെയ്യാന്‍ കഴിയുകയുള്ളുവെന്നും സംവിധായകന് മര്‍ജാനേ സത്രപി പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്കിയ അഭിമുഖത്തിലാണ് മര്‍ജാനേ ഇക്കാര്യം പറയുന്നത്.
മര്‍ജാന ചിത്രത്തിലൂടെ ധനുഷും ഹോളിവുഡിലേക്ക്
ഇറാനിയന്‍ എഴുത്തുകാരിയും സംവിധായകയുമായുമാണ് മര്‍ജാനേ സത്രപി. ദി വോയസിന് ശേഷം മര്‍ജാനേ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ധനുഷ് അഭിനയിക്കുന്നത്.
മര്‍ജാന ചിത്രത്തിലൂടെ ധനുഷും ഹോളിവുഡിലേക്ക്
ഉമ തുര്മ്മനാണ് ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
മര്‍ജാന ചിത്രത്തിലൂടെ ധനുഷും ഹോളിവുഡിലേക്ക്
തങ്കമകന് ശേഷം ധനുഷ് ഹോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
മര്‍ജാന ചിത്രത്തിലൂടെ ധനുഷും ഹോളിവുഡിലേക്ക്
2016 ജൂണിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്.
-
'കാതൽ സിനിമപോലെ ആണുങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും ഉമ്മ കൊടുക്കുന്നു'; ലാലിന് ഇച്ചാക്കയുടെ ഉമ്മ, ഒപ്പം കൗണ്ടറും!
-
'പോകരുതെന്ന് ആര്യ പലവട്ടം പറഞ്ഞതാണ്, ആ ഉപദേശവും അനുഭവങ്ങളുമാകും സിബിനെ ക്വിറ്റ് ചെയ്യാൻ പ്രേരിപ്പിച്ചത്'
-
'കരഞ്ഞു മെഴുകുകയാണ് ഓരോന്നും; സൈക്കോളജിസ്റ്റുകൾ ഉൾപ്പെടെ ഇന്റർവ്യു ചെയ്തിട്ട് എടുക്കുന്ന മത്സരാർത്ഥികളാണ്'